+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്താംതലം പ്രാഥമിക പരീക്ഷ: മുഴുവൻ അർഹതാ പട്ടികയും പിഎസ്‌സി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പത്താംതലം പ്രാഥമിക പരീക്ഷ നടന്ന 192 കാറ്റഗറികളിലേക്കുമുള്ള അർഹതാ പട്ടിക പിഎസ്‌സി പ്ര
പത്താംതലം പ്രാഥമിക പരീക്ഷ:  മുഴുവൻ അർഹതാ പട്ടികയും  പിഎസ്‌സി പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പത്താംതലം പ്രാഥമിക പരീക്ഷ നടന്ന 192 കാറ്റഗറികളിലേക്കുമുള്ള അർഹതാ പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. സംസ്ഥാനതല തസ്തികകൾ, ജില്ലാതല തസ്തികകൾ, സ്പെഷൽ റിക്രൂട്ട്മെന്‍റ്, എൻസിഎ തസ്തികകൾ എന്നിവയാണ് വിവിധ കാറ്റഗറിയിൽ ഉൾപ്പെടുന്നത്.

നവംബർ, ഡിസംബറിലായി നടക്കുന്ന മുഖ്യ പരീക്ഷയിൽ പങ്കെടുക്കുന്നതിന് അർഹത നേടിയവർ പ്രത്യേകം സ്ഥിരീകരണം നൽകേണ്ട. പരീക്ഷാ തീയതിക്ക് 15 ദിവസം മുന്പ് അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകും. പരീക്ഷാകേന്ദ്രങ്ങളിലോ തീയിതിയിലോ മാറ്റം അനുവദിക്കില്ല. കോവിഡ് ബാധിതർ അക്കാര്യം രേഖാമൂലം മുൻകൂട്ടി അതതു ജില്ലാ ഓഫീസിൽ അപേക്ഷകൾ നൽകിയാൽ പരീക്ഷാകേന്ദ്രത്തിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തും.

പത്താംതലം പ്രാഥമിക പരീക്ഷകൾ വിവിധ ഘട്ടങ്ങളിലായി നടന്നതിനാൽ ഓരോ ഘട്ടത്തിലേയും മാർക്കുകൾ ഏകീകരിച്ചാണു മൂല്യനിർണയം നടത്തിയത്. ഇതിനായി ഓരോ ഘട്ടത്തിലേയും ചോദ്യപേപ്പറിന്‍റെ വിഷയ സൂചിക കണക്കാക്കിയാണ് ഏകീകരണം.

കോഡ് അനുസരിച്ച് പട്ടിക പരിശോധിക്കണം

അർഹതാ പട്ടിക പരിശോധിക്കുന്പോൾ ഉദ്യോഗാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം. നാലുഘട്ടങ്ങളിലായി പ്രാഥമിക പരീക്ഷ നടന്നതിനാൽ ഒന്നാം ഘട്ടത്തിൽ (പരീക്ഷാ തീയതി 20.02.2021) ഉള്ളവർക്ക് എ എന്നും രണ്ടാം ഘട്ടത്തിൽ (25.02.2021) ഉള്ളവർക്ക് ബി എന്നും മൂന്നാം ഘട്ടത്തിൽ ( 06.03.2021) ഉള്ളവർക്ക് സി എന്നും നാലാം ഘട്ടത്തിൽ (13.03.2021) ഉള്ളവർക്ക് ഡി എന്നും കോഡ് ചേർത്താണ് അർഹത നേടിയവരുടെ രജിസ്റ്റർ നന്പർ കൊടുത്തിട്ടുള്ളത്.

ഉദ്യോഗാർഥികൾ ഏത് ഘട്ടത്തിൽ പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കിയശേഷം ആ കോഡ് അനുസരിച്ച് പട്ടിക പരിശോധിക്കണം. ഒരേ രജിസ്റ്റർ നന്പർ തന്നെ എല്ലാം ഘട്ടങ്ങളിലും കാണാം. അവ വ്യത്യസ്ത ഉദ്യോഗാർഥികളുടേതായിരിക്കാം. അതുകൊണ്ട് സ്വന്തം കോഡ് തന്നെ രജിസ്റ്റർ നന്പരിന്‍റെ കൂടെയുണ്ടെ ന്ന് ഉറപ്പാക്കണം.

കോവിഡ് കാരണമോ മതിയായ മറ്റ് കാരണങ്ങൾ കൊണ്ടോ അഞ്ചാംഘട്ടത്തിൽ (03.0 7.2021) പരീക്ഷ എഴുതിയവർ അവരുടെ ആദ്യം നിശ്ചയിച്ച പരീക്ഷാ തീയതിക്കനുസരിച്ച് കോഡ് കണ്ടെത്തണം. അർഹത നേടിയവർക്കുള്ള മുഖ്യപരീക്ഷയുടെ തീയതികളും തസ്തിക തിരിച്ചുള്ള വിശദമായ സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.