+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രിമിനല്‍ കേസുകളുടെ അപ്പീലുകളിൽ കൂടുതലും പീഡനക്കേസുകളിൽ

കൊച്ചി: ഹൈക്കോടതിയിലെ ക്രിമിനല്‍ കേസുകളുടെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ മുന്നിലെത്തുന്ന രണ്ടില്‍ ഒരു കേസ് പ്രായ
ക്രിമിനല്‍ കേസുകളുടെ അപ്പീലുകളിൽ കൂടുതലും പീഡനക്കേസുകളിൽ
കൊച്ചി: ഹൈക്കോടതിയിലെ ക്രിമിനല്‍ കേസുകളുടെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ മുന്നിലെത്തുന്ന രണ്ടില്‍ ഒരു കേസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടതാണെന്നും ഇത്തരമൊരു സാഹചര്യം അപമാനകരമാണെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

പോക്‌സോ കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരേ പ്രതിയായ മണി ബാലന്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റീസ് സിയാദ് റഹ്മാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.