+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുട്ടില്‍ മരംമുറി: ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിപുലീകരിച്ചു

തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. ഐജി സ്പര്‍ജന്‍ കുമാറിനാണ്
മുട്ടില്‍ മരംമുറി: ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിപുലീകരിച്ചു
തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. ഐജി സ്പര്‍ജന്‍ കുമാറിനാണ് മേല്‍നോട്ടച്ചുതല. ഉന്നതതല സംഘത്തിന്‍റെ തലവനായി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിനെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.

കേസില്‍ മൂന്നു മേഖലകളായി തിരിച്ച് അന്വേഷണം നടത്താനാണു തീരുമാനം. മൂന്ന് മേഖലകളില്‍ ഉള്‍പ്പെടുന്ന ഓരോ ജില്ലകളിലെയും കാര്യങ്ങള്‍ പ്രത്യേകം അന്വേഷിക്കും. ഇതിനായി പ്രത്യേക എഫ്ഐആര്‍ ഇട്ട് കേസെടുക്കാനും തീരുമാനിച്ചു.

എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും മേഖലകളിലെ അന്വേഷണം നടക്കുക. ഇതിനായി എസ്പിമാരായ കെ.വി. സന്തോഷ് കുമാര്‍, സുദര്‍ശന്‍, സാബു മാത്യു എന്നിവരെ ചുമതലപ്പെടുത്തി.സര്‍ക്കാര്‍ ഉത്തരവ് മറയാക്കി സംസ്ഥാനത്തു വ്യാപകമായി മരം കൊള്ള നടന്നതായാണു സര്‍ക്കാര്‍ വിലയിരുത്തല്‍.

സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണു ഉദ്ദേശിക്കുന്നത്. ഇതിനായാണ് ഉന്നതതല സംഘം രൂപീകരിച്ച് വിജിലന്‍സ്, വനം വകുപ്പ്, ക്രൈംബ്രാഞ്ച് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നത്.

വിജിലന്‍സ്, വനം വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി തീരുമാനിച്ചതിനു ശേഷം അന്വേഷണ സംഘം യോഗം ചേര്‍ന്നാകും കേസില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുക.