തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മയുടെ വിയോഗത്തോടെ കരുത്തിന്റെയും സഹാനുഭൂതിയുടെയും രാഷ്ട്രീയയുഗമാണ് അവസാനിച്ചതെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.
കെ.ആർ. ഗൗരിയമ്മ ഓർമയായെങ്കിലും ആ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ എക്കാലവും അപൂർവ ശോഭയോടെ നിലനിൽക്കും. മാണി സാറുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുമായി ഞങ്ങൾക്കുള്ളത് ഒരമ്മയുമായുള്ള ബന്ധമാണ്.
എന്നും അശരണർക്കും അടിസ്ഥാന വർഗത്തിനും കർഷക തൊഴിലാളികൾക്കും വേണ്ടി ജീവിച്ച പോരാളിയാണ് ഗൗരിയമ്മയെന്നും ജോസ് കെ. മാണി പറഞ്ഞു.
കെ.ആർ. ഗൗരിയമ്മ ഓർമയായെങ്കിലും ആ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ എക്കാലവും അപൂർവ ശോഭയോടെ നിലനിൽക്കും. മാണി സാറുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുമായി ഞങ്ങൾക്കുള്ളത് ഒരമ്മയുമായുള്ള ബന്ധമാണ്.
എന്നും അശരണർക്കും അടിസ്ഥാന വർഗത്തിനും കർഷക തൊഴിലാളികൾക്കും വേണ്ടി ജീവിച്ച പോരാളിയാണ് ഗൗരിയമ്മയെന്നും ജോസ് കെ. മാണി പറഞ്ഞു.