തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചിട്ടുള്ളവർക്ക് സീറ്റ് നല്‍കേണ്ടെന്ന തത്വം കർശനമാക്കിയാൽ അഞ്ചു മന്ത്രിമാർക്കും സ്പീക്കറുൾപ്പെടെ 10 എംഎൽഎമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുണ്ടാവില്ല.
മന്തിമാരായ ഡോ. തോമസ് ഐസക്, ജി.സുധാകരൻ, എ.കെ.ബാലൻ, ഇ.പി. ജയരാജൻ, സി. രവീന്ദ്രനാഥ് എന്നിവർക്കും സ്പീക്കർ പി. ശിവരാമകൃഷ്ണനും മത്സരിക്കാനാവില്ല. ഇവർക്കൊപ്പം സുരേഷ് കുറുപ്പ്, ഐഷ പോറ്റി, ടി.വി. രാജേഷ്, ജയിംസ് മാത്യു, സി. കൃഷ്ണൻ, എസ്. ശർമ, രാജു ഏബ്രാഹം, എ.പ്രദീപ് കുമാർ, എസ്. രാജേന്ദ്രൻ തുടങ്ങിയ എംഎൽഎമാർക്കും സീറ്റുണ്ടാവില്ല.
മന്തിമാരായ ഡോ. തോമസ് ഐസക്, ജി.സുധാകരൻ, എ.കെ.ബാലൻ, ഇ.പി. ജയരാജൻ, സി. രവീന്ദ്രനാഥ് എന്നിവർക്കും സ്പീക്കർ പി. ശിവരാമകൃഷ്ണനും മത്സരിക്കാനാവില്ല. ഇവർക്കൊപ്പം സുരേഷ് കുറുപ്പ്, ഐഷ പോറ്റി, ടി.വി. രാജേഷ്, ജയിംസ് മാത്യു, സി. കൃഷ്ണൻ, എസ്. ശർമ, രാജു ഏബ്രാഹം, എ.പ്രദീപ് കുമാർ, എസ്. രാജേന്ദ്രൻ തുടങ്ങിയ എംഎൽഎമാർക്കും സീറ്റുണ്ടാവില്ല.