തൃശൂർ: കെഎസ്എഫ്ഇയുടെ ടേണോവർ 51,000 കോടിയായി ഉയർന്നെന്നു മന്ത്രി തോമസ് ഐസക്. യുഡിഎഫിന്റെ കാലത്തു കേവലം 29,000 കോടി മാത്രമാണുണ്ടായിരുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കുത്തനെ ഉയർന്നത്. തൃശൂരിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
മൈക്രോ ചിട്ടികൾ, ലാപ് ടോപ്പ് വിതരണം തുടങ്ങിയവ ഉടൻ കെഎസ്എഫ്ഇയിൽ ആരംഭിക്കും. കെഎസ്എഫ്ഇ, ഐഎഫ്സി, കേരള ബാങ്ക് തുടങ്ങി ധനകാര്യ സ്ഥാപനങ്ങളെ എങ്ങനെ നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താം എന്നതാണ് ബജറ്റ് മുന്നോട്ടുവച്ചതെന്നും മന്ത്രി വ്യക്തമാക്കി.
എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കുത്തനെ ഉയർന്നത്. തൃശൂരിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
മൈക്രോ ചിട്ടികൾ, ലാപ് ടോപ്പ് വിതരണം തുടങ്ങിയവ ഉടൻ കെഎസ്എഫ്ഇയിൽ ആരംഭിക്കും. കെഎസ്എഫ്ഇ, ഐഎഫ്സി, കേരള ബാങ്ക് തുടങ്ങി ധനകാര്യ സ്ഥാപനങ്ങളെ എങ്ങനെ നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താം എന്നതാണ് ബജറ്റ് മുന്നോട്ടുവച്ചതെന്നും മന്ത്രി വ്യക്തമാക്കി.