+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാഗിന്‍റെ ഭാരമറിയാൻ സ്കൂളിൽ ത്രാസ് വേണമെന്നു നിർദേശം

മട്ടാഞ്ചേരി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ സ്കൂൾ ബാഗിന്‍റെ ഭാരം കുട്ടിയുടെ ശ
ബാഗിന്‍റെ ഭാരമറിയാൻ സ്കൂളിൽ ത്രാസ് വേണമെന്നു നിർദേശം
മട്ടാഞ്ചേരി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ സ്കൂൾ ബാഗിന്‍റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്‍റെ 10 ശതമാനത്തിൽ താഴെയായിരിക്കണമെന്ന നിർദേശം ഉൾപ്പെടുത്തി. ബാഗിന്‍റെ തൂക്കം പരിശോധിക്കാൻ വിദ്യാലയങ്ങളിൽ ത്രാസ് വരെ വേണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കുശേഷം സ്കൂളുകൾ തുറക്കുമ്പോൾ ഇതു പ്രാബല്യത്തിൽ വരും.

വിദ്യാർഥികൾ അമിതഭാരം ചുമക്കുന്നതിനെതിരേ മട്ടാഞ്ചേരിയിലെ ഗുജറാത്തി വംശജനായ മുകേഷ് ജെയിൻ ആണ് ബദൽ നിർദേശവുമായി 2002ൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പിന്നീടു രാജ്യം മുഴുവൻ പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സുപ്രീം കോടതിയെയും കേന്ദ്ര മാനവശേഷി വകുപ്പിനെയും മുകേഷ് സമീപിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമാണു കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തി ഇതു നടപ്പാക്കുന്നത്.