+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരിസ്ഥിതിലോല മേഖല: ഉന്നതതല യോഗം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് 23 വന്യജീവി സങ്കേതങ്ങളുടെ ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ആയി പ്രഖ്യ
പരിസ്ഥിതിലോല മേഖല: ഉന്നതതല യോഗം നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് 23 വന്യജീവി സങ്കേതങ്ങളുടെ ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ആയി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വനം മന്ത്രി കെ.രാജു ഉന്നതതല യോഗം വിളിച്ചു.

നാളെ തിരുവനന്തപുരത്തു ചേരുന്ന യോഗത്തിൽ ജില്ലകൾ തിരിച്ചുള്ള വിശദമായ പ്ലാൻ ഉണ്ടാക്കും. അതിനുശേഷമാകും അന്തിമ തീരുമാനത്തിലേക്ക് എത്തുക. മുൻപ് ഇക്കാര്യത്തിൽ പല തവണ യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനമെടുക്കുന്നതിനു സാധിച്ചിട്ടില്ല. മലയോര മേഖലകളിലും മറ്റും ജനരോഷം ശക്തമായതിനെ തുടർന്നു പുതിയ ശിപാർശ തയ്യാറാക്കി കേന്ദ്രത്തിനു സമർപ്പിക്കുന്നതിനാണ് സംസ്ഥാന സർക്കാർ തയാറെടുക്കുന്നത്. കരടു വിജ്ഞാപനത്തിൽ പുതിയ ശിപാർശകൾകൂടി ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടിവിക്കണമെന്നാകും കേന്ദ്രത്തോട് ആവശ്യപ്പെടുക.

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, മറ്റു സംരക്ഷിത വനമേഖകൾ എന്നിവയ്ക്കു ചുറ്റുമുള്ള സ്ഥലം ഏറ്റെടുത്ത് വനത്തിനു സംരക്ഷണ കവചം ഒരുക്കുകയാണ് പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ബഫർ സോണ്‍ പ്രഖ്യാപനത്തിനെതിരേ കർഷകർ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നീക്കം. അതേസമയം കോഴിക്കോട് സമരം ചെയ്യുന്ന കർഷകരുമായി നാളെ ചർച്ച നടത്തുമെന്നു മന്ത്രി ടി.പി. രാമകഷ്ണൻ അറിയിച്ചു.