+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വാർഡു സംവരണം: നറുക്കെടുപ്പ് 28 മുതൽ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിന് വാർഡ് സംവരണം നിശ്ചയിക്കുന്ന
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വാർഡു സംവരണം: നറുക്കെടുപ്പ്  28 മുതൽ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിന് വാർഡ് സംവരണം നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് 28 മുതൽ ഒക്ടോബർ ആറു വരെ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.

ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് 28 മുതൽ ഒക്ടോബർ ഒന്നു വരെയാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഒക്ടോബർ അഞ്ചിന്. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകൾക്ക് ഒക്ടോബർ ആറിനും, കൊച്ചി, തൃശൂർ കോർപറേഷനുകൾക്ക് 30നും, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾക്ക് 28നുമാണ് നറുക്കെടുപ്പ്.

സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ അഞ്ച് വിഭാഗങ്ങൾക്കാണ് സംവരണം നിശ്ചയിക്കേണ്ടത്. സ്ത്രീകൾക്കുളള സംവരണം അന്പത് ശതമാനമാണ്. പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും ജനസംഖ്യാനുപാതികത്തിലും.

2015-ൽ സ്ത്രീകൾക്ക് സംവരണം ചെയ്യാത്ത എല്ലാ വാർഡുകളും ഇപ്പോൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. ആകെ വാർഡുകളുടെ എണ്ണം ഒറ്റസംഖ്യ വരുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഒരു സ്ത്രീ സംവരണ വാർഡിന് നറുക്കെടുപ്പ് വേണ്ടി വരും.

സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന വാർഡുകളിൽ നിന്നുവേണം പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, എന്നിവർക്കുളള വാർഡുകൾ നിശ്ചയിക്കേണ്ടത്. 2010-ലോ 2015-ലോ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത വാർഡുകളെ ഒഴിവാക്കി വേണം പട്ടികജാതി സ്ത്രീ സംവരണത്തിന് നറുക്കെടുക്കേണ്ടത്. സ്ത്രീ സംവരണം നിശ്ചയിച്ചശേഷം അവശേഷിക്കുന്ന വാർഡുകളിൽ നിന്ന് വേണം പട്ടികജാതി, പട്ടികവർഗം സംവരണ വാർഡുകൾ നറുക്കെടുക്കേണ്ടത്.