+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജിലൻസ് വസ്ത്രമഴിപ്പിച്ചു പരിശോധിച്ചെന്ന് ജീവനക്കാരി

തലശേരി: തലശേരിയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാരിയെ വിജിലൻസ് സംഘം വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതായി പ
വിജിലൻസ് വസ്ത്രമഴിപ്പിച്ചു പരിശോധിച്ചെന്ന്  ജീവനക്കാരി
തലശേരി: തലശേരിയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാരിയെ വിജിലൻസ് സംഘം വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതായി പരാതി. ജീവനക്കാരിയുടെ രഹസ്യഭാഗങ്ങളിൽ പരിശോധന നടത്തിയപ്പോൾ തടിപ്പ് കണ്ടപ്പോൾ പീരിയഡ്സ് ആണെന്നും പാഡ് ധരിച്ചിരിക്കുകയാണെന്നും പറഞ്ഞിട്ടും വകവയ്ക്കാതെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തി.

കഴിഞ്ഞദിവസമാണ് തലശേരിയിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന നടന്നത്.

സാമൂഹ്യ അകലം പാലിക്കാതെ ദേഹപരിശോധന നടത്തി. വനിതാ ഉദ്യോഗസ്ഥയെ പിരീഡ്സ് ആണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വസ്ത്രമഴിപ്പിച്ച് പരിശോധിച്ചത് ഗുരുതരമായ തെറ്റാണ്. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുമെന്നും ജീവനക്കാർ പറഞ്ഞു.