തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ( ഇഡബ്ല്യുഎസ്) വിദ്യാർഥികൾക്ക് ഹയർസെക്കൻ ഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സുകൾക്ക് പ്രവേശനത്തിൽ 10 ശതമാനം സംവരണം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഇതിനായുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫീസുകളിൽനിന്നാണ് വാങ്ങേണ്ടത്. നിലവിലുള്ള പ്ലസ് വൺ ബാച്ചുകളിൽ കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം മാർജിനിൽ ഇൻക്രീസ് സീറ്റുകളിൽ ഉൾപ്പെടെ ഈ സംവരണം നടപ്പാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കുടുംബ വാർഷികവരുമാനം പരമാവധി നാലു ലക്ഷം രൂപ വരെ ആകാം. ഗ്രാമപഞ്ചാ യത്തിൽ ഭൂമി രണ്ടരയേക്കറിൽ കവിയരുത്.അന്ത്യോദയ, അന്നയോജന, പ്രയോറിറ്റി ഹൗസ് ഹോൾഡസ് എ ന്നീ വിഭാഗങ്ങളിൽ പെടുന്ന റേഷൻ കാർഡിൽ പേരുള്ളവർക്ക് മറ്റു മാനദണ്ഡകൾ പരിഗണിക്കാതെ തന്നെ സംവരണത്തിന് അർഹത ഉണ്ട് .അപേക്ഷകരുടെ ഭൂമി ,വരുമാനം എന്നിവ മുൻ വർഷത്ത അടിസ്ഥാനമാക്കിയാണു പരിഗണിക്കുക.
ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഇതിനായുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫീസുകളിൽനിന്നാണ് വാങ്ങേണ്ടത്. നിലവിലുള്ള പ്ലസ് വൺ ബാച്ചുകളിൽ കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം മാർജിനിൽ ഇൻക്രീസ് സീറ്റുകളിൽ ഉൾപ്പെടെ ഈ സംവരണം നടപ്പാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കുടുംബ വാർഷികവരുമാനം പരമാവധി നാലു ലക്ഷം രൂപ വരെ ആകാം. ഗ്രാമപഞ്ചാ യത്തിൽ ഭൂമി രണ്ടരയേക്കറിൽ കവിയരുത്.അന്ത്യോദയ, അന്നയോജന, പ്രയോറിറ്റി ഹൗസ് ഹോൾഡസ് എ ന്നീ വിഭാഗങ്ങളിൽ പെടുന്ന റേഷൻ കാർഡിൽ പേരുള്ളവർക്ക് മറ്റു മാനദണ്ഡകൾ പരിഗണിക്കാതെ തന്നെ സംവരണത്തിന് അർഹത ഉണ്ട് .അപേക്ഷകരുടെ ഭൂമി ,വരുമാനം എന്നിവ മുൻ വർഷത്ത അടിസ്ഥാനമാക്കിയാണു പരിഗണിക്കുക.