+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് കോടതി വ്യവഹാരങ്ങളിൽ കുടുങ്ങുന്നു

കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചു പൊതുസര്‍വീസ് രൂപീകരിക്കാനു
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ്  കോടതി വ്യവഹാരങ്ങളിൽ കുടുങ്ങുന്നു
കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചു പൊതുസര്‍വീസ് രൂപീകരിക്കാനുള്ള പ്രഖ്യാപനം കോടതി മുറിയിലേക്കു നീളുന്നു. തീരുമാനം അശാസ്ത്രീയവും അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നതുമാണെന്നു ചൂണ്ടിക്കാട്ടി വകുപ്പ് ജീവനക്കാരുടെ സംഘടനയായ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷ(കെപിഇഒ)നാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും, ഏകീകൃത ഉദ്യോഗസ്ഥ സംവിധാനത്തിനുമായാണു തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിച്ചത്. തദ്ദേശ വകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരാസൂത്രണം, എന്‍ജിനീയറിംഗ്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വിഭാഗങ്ങളെയാണ് പൊതുസര്‍വീസിനു കീഴിലാക്കുന്നത്. നിലവിലുള്ള ഗ്രാമവികസന കമ്മീഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ചു റൂറല്‍, അര്‍ബന്‍ വിഭാഗങ്ങളാകും. നഗരകാര്യ വകുപ്പിലെ നിലവിലെ മൂന്നു മേഖലാ ഓഫീസുകള്‍ നിര്‍ത്തലാക്കും.

തദ്ദേശ വകുപ്പിലെ ഏകീകരണംകൊണ്ട് ജനത്തിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ ജീവനക്കാര്‍ക്കോ ഒരു നേട്ടവുമുണ്ടാകില്ലെന്ന് കെപിഇഒ ജനറല്‍ സെക്രട്ടറി നൈറ്റോ ബേബി അരീയ്ക്കല്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്തുകളില്‍ അടിസ്ഥാന പൗരസേവനങ്ങള്‍ നല്‍കി അനുഭവ പരിചയമുള്ള ജീവനക്കാരെ മേല്‍ത്തട്ടിലെ നിയന്ത്രണ അധികാരത്തില്‍ നിന്നു പൂര്‍ണമായി അകറ്റി, സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കാത്തവരെ പ്രതിഷ്ടിക്കുന്ന രീതി അംഗീകരിക്കാനാവില്ല.

ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു വിരുദ്ധമായി സ്ഥാപിത താത്പര്യങ്ങള്‍ക്കു വേണ്ടി പഞ്ചായത്തു വകുപ്പിലെ ജീവനക്കാരുടെ സാധ്യതകള്‍ അട്ടിമറിക്കുന്ന രീതിയിലാണു സര്‍ക്കാര്‍ തീരുമാനമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഏകീകരിക്കപ്പെടുന്ന വിവിധ വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ കാര്യത്തിലും അവ്യക്തതയുണ്ട്. ഇതിലേക്കു നിലവിലുള്ള റാങ്ക് പട്ടികയിലുള്ളവര്‍ക്ക് അവസരം ലഭിക്കുമോ എന്ന ആശങ്ക ഉദ്യോഗാര്‍ഥികളും പങ്കുവയ്ക്കുന്നു.

മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ റാങ്ക് പട്ടിക നിലവിലുണ്ട്.

സിജോ പൈനാടത്ത്