+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി സമരം കൂടുതല്‍ ശക്തമാക്കും

കോഴിക്കോട്: സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടതുമുന്നണി സര്‍ക്കാരിനെതി
ബിജെപി സമരം കൂടുതല്‍ ശക്തമാക്കും
കോഴിക്കോട്: സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടതുമുന്നണി സര്‍ക്കാരിനെതിരെയും സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനിര്‍ദേശം തേടി.

കേസുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് സ്വീകരിക്കാനും സമരവുമായി മുന്നോട്ടുപോകാനും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ നിര്‍ദേശം നല്‍കി. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ മുഖ്യമന്ത്രിയൂടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുതന്നെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് നീക്കം. സിബിഐ അല്ലെങ്കില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെടാനും ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അത് സ്വപ്‌നസുരേഷും ഉന്നതരുമായുള്ള ബന്ധം കുടുതല്‍ പുറത്തുവന്നതിനുശേഷം മതിയെന്നാണ് തീരുമാനം.