തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലും പുഴകളിലും പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യാനും മന്ത്രിസഭാ യോഗ തീരുമാനം.
വനസംരക്ഷണ നിയമം തടസമാകുന്നതിനാൽ മണൽവാരലിന് അനുമതിയില്ല. കഴിഞ്ഞ പ്രളയകാലത്തുതന്നെ എക്കലും ചെളിയും നീക്കാൻ തീരുമാനിച്ചതാണെങ്കിലും ഫലപ്രദമായിരുന്നില്ല. ദുരന്തപ്രതികരണ നിയമം അനുസരിച്ചു നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.
വനസംരക്ഷണ നിയമം തടസമാകുന്നതിനാൽ മണൽവാരലിന് അനുമതിയില്ല. കഴിഞ്ഞ പ്രളയകാലത്തുതന്നെ എക്കലും ചെളിയും നീക്കാൻ തീരുമാനിച്ചതാണെങ്കിലും ഫലപ്രദമായിരുന്നില്ല. ദുരന്തപ്രതികരണ നിയമം അനുസരിച്ചു നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.