+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാവക്കുളം ക്ഷേത്ര സംഭവം: പോലീസ് കേസെടുത്തു

കൊച്ചി: കലൂർ പാവക്കുളം ക്ഷേത്രത്തിൽ സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കിടെ വിമർശനവു
പാവക്കുളം ക്ഷേത്ര  സംഭവം: പോലീസ് കേസെടുത്തു
കൊച്ചി: കലൂർ പാവക്കുളം ക്ഷേത്രത്തിൽ സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കിടെ വിമർശനവുമായി എത്തിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 29 ബിജെപി പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം പേയാട് സ്വദേശിനി ആതിരയുടെ പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്.

സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ എട്ടോളം വകുപ്പുകൾ ചുമത്തിയാണ് കേസ്. ബിജെപി ജനജാഗ്രത സമിതി പ്രോഗ്രാം കോ ഒാർഡിനേറ്റർ സജിനിയുടെ പരാതിയിൽ ആതിരയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. 21ന് പാവക്കുളം ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.