കോട്ടയം: ഇടവക വൈദികരുടെ ആധ്യാത്മികതയും സാഹോദര്യവും പരിപോഷിപ്പിക്കുന്ന സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്പസ്തോലിക് സൊദാലെസ് (സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്പസ്തോലിക് സൊദാലെസ്) എന്ന അന്തർദേശീയ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിനെ സീറോ മലബാർ സഭാസിനഡ് പ്രത്യേകമായി അംഗീകരിച്ചു.
അതിൽ അംഗങ്ങളായിത്തീരാൻ ഇടവകവൈദികരെ പ്രോത്സാഹിപ്പിച്ചു കത്ത് സഭാതലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലെ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കുമായി അയച്ചു.
പൗരോഹിത്യവും പരിശുദ്ധ കുർബാനയും ജന്മംകൊണ്ട സെനക്കിൾ ആധ്യാത്മികതയ്ക്കു പ്രാധാന്യം നല്കുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ഇറ്റലിക്കാരനായ ദൈവദാസൻ ബിഷപ് ഡോ. വില്യം ജക്വീന്തയാണ്. ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനറാൾ മല്പാൻ റവ. ഡോ. മാത്യു വെള്ളാനിക്കലാണ്.
അതിൽ അംഗങ്ങളായിത്തീരാൻ ഇടവകവൈദികരെ പ്രോത്സാഹിപ്പിച്ചു കത്ത് സഭാതലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലെ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കുമായി അയച്ചു.
പൗരോഹിത്യവും പരിശുദ്ധ കുർബാനയും ജന്മംകൊണ്ട സെനക്കിൾ ആധ്യാത്മികതയ്ക്കു പ്രാധാന്യം നല്കുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ഇറ്റലിക്കാരനായ ദൈവദാസൻ ബിഷപ് ഡോ. വില്യം ജക്വീന്തയാണ്. ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനറാൾ മല്പാൻ റവ. ഡോ. മാത്യു വെള്ളാനിക്കലാണ്.