പാലാ: ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തനം ആരംഭിച്ച മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഇന്നലെ മുതല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
അത്യാഹിത വിഭാഗത്തില്‍ സ്പെഷലൈസേഷന് നേടിയ ഡോക്ടര്‍മാരാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളും ഏതു സമയത്തും കൊടുക്കാനുള്ള സൗകര്യം മാര്‍ സ്ലീവാ മെഡിസിറ്റിയിലുണ്ട്.
ക്രിട്ടിക്കല്‍ കെയര്‍, ഓര്‍ത്തോ പീഡിക്സ്, ജനറല്‍ സര്‍ജറി, അനസ്തേഷ്യ എന്നീ വിഭാഗങ്ങ ളുടെ നേതൃത്വത്തിലുള്ള ട്രോമാ ടീം മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പ്രത്യേകതയാണ്. 128 സ്ലൈസ് സിടി സ്കാൻ, എംആർഐ, കാത്ത് ലാബ്, ഓപ്പറേഷന് തീയേറ്റര്‍, ലാബ്, ബ്ലഡ് ബാങ്ക് എന്നിവ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ് .
എല്ലാ വിഭാഗത്തിലുമുള്ള കണ്‍സള്‍ട്ടന്റുമാര്‍ 24 മണിക്കൂറും ഹോസ്പിറ്റലില്‍ ഉണ്ടായിരിക്കും. പീഡിയാട്രിക്, ജനറല്‍ മെഡിസിന് കണ്‍സള്‍ട്ടന്റുമാർ വൈകുന്നേരം ഏഴു വരെ ഒപിയില്‍ രോഗികളെ പരിശോധിക്കും.
അത്യാഹിത വിഭാഗത്തില്‍ സ്പെഷലൈസേഷന് നേടിയ ഡോക്ടര്‍മാരാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളും ഏതു സമയത്തും കൊടുക്കാനുള്ള സൗകര്യം മാര്‍ സ്ലീവാ മെഡിസിറ്റിയിലുണ്ട്.
ക്രിട്ടിക്കല്‍ കെയര്‍, ഓര്‍ത്തോ പീഡിക്സ്, ജനറല്‍ സര്‍ജറി, അനസ്തേഷ്യ എന്നീ വിഭാഗങ്ങ ളുടെ നേതൃത്വത്തിലുള്ള ട്രോമാ ടീം മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പ്രത്യേകതയാണ്. 128 സ്ലൈസ് സിടി സ്കാൻ, എംആർഐ, കാത്ത് ലാബ്, ഓപ്പറേഷന് തീയേറ്റര്‍, ലാബ്, ബ്ലഡ് ബാങ്ക് എന്നിവ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ് .
എല്ലാ വിഭാഗത്തിലുമുള്ള കണ്‍സള്‍ട്ടന്റുമാര്‍ 24 മണിക്കൂറും ഹോസ്പിറ്റലില്‍ ഉണ്ടായിരിക്കും. പീഡിയാട്രിക്, ജനറല്‍ മെഡിസിന് കണ്‍സള്‍ട്ടന്റുമാർ വൈകുന്നേരം ഏഴു വരെ ഒപിയില്‍ രോഗികളെ പരിശോധിക്കും.