+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താഴ്ന്ന തസ്തികകളിലേക്കുള്ള നിയമനം തടയാൻ സർക്കാരിന് ഉദ്ദേശ്യമില്ല: ധനമന്ത്രി

ആലപ്പുഴ: എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴിയുള്ള താഴ്്ന്ന തസ്തികകളിലേക്കുള്ള നിയമനം തടയാൻ സർക്കാരിനു യാതൊരു ഉദ്ദേശ്യവുമില്ലെ
താഴ്ന്ന തസ്തികകളിലേക്കുള്ള നിയമനം  തടയാൻ സർക്കാരിന് ഉദ്ദേശ്യമില്ല: ധനമന്ത്രി
ആലപ്പുഴ: എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴിയുള്ള താഴ്്ന്ന തസ്തികകളിലേക്കുള്ള നിയമനം തടയാൻ സർക്കാരിനു യാതൊരു ഉദ്ദേശ്യവുമില്ലെന്നു ധനമന്ത്രി തോമസ് ഐസക്. തെറ്റിദ്ധാരണയ്ക്കിടയാക്കിയ ഉത്തരവ് ഒരാഴ്ചയ്ക്കുമുന്പു പിൻവലിക്കാൻ തീരുമാനിക്കുകയും നിർദേശം നൽകുകയും ചെയ്തിട്ടുണ്ടെന്നു മന്ത്രി ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഡൽഹിയിലുള്ള ഫിനാൻസ് സെക്രട്ടറി തിരിച്ചുവന്നാലുടൻ ഇതുസംബന്ധിച്ച ഉത്തരവിറക്കും. കഴിഞ്ഞ ധനകാര്യ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ് ഇത്തവണത്തെ സാന്പത്തിക വളർച്ച. എന്നാൽ, കേന്ദ്രം നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുകയും വായ്പ വെട്ടിക്കുറയ്ക്കുകയും ചെയ്താൽ പദ്ധതി പ്രവർത്തനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കും. അങ്ങനെയെങ്കിൽ 30 ശതമാനം പദ്ധതി പ്രവർത്തനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇതു ബാധകമാക്കിയിട്ടില്ലെന്നും അവയുടെ ബില്ലുകൾ എത്രയായാലും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.