+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അകലക്കുന്നം ഉപതെരഞ്ഞെടുപ്പിൽ രണ്ടില ജോസഫ് വിഭാഗത്തിന്

കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്എം ജോസ്, ജോസഫ് വിഭാഗം സ്ഥാനാർഥികൾ പത്രി
അകലക്കുന്നം ഉപതെരഞ്ഞെടുപ്പിൽ രണ്ടില ജോസഫ് വിഭാഗത്തിന്
കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എം ജോസ്, ജോസഫ് വിഭാഗം സ്ഥാനാർഥികൾ പത്രിക നൽകിയിരിക്കെ രണ്ടില ചിഹ്നം പി.ജെ. ജോസഫ് വിഭാഗത്തിലെ സ്ഥാനാർഥിക്കുനൽകാൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.

ആറാം വാർഡ് (പൂവത്തിളപ്പ്) അംഗവും പഞ്ചായത്ത് പ്രസിഡന്‍റുമായിരിക്കെ കേരള കോണ്‍ഗ്രസ്-എമ്മിലെ ബേബി പന്തലാനി നിര്യാതനായ ഒഴിവിലാണ് 17ന് ഉപതെരഞ്ഞെടപ്പുനടക്കുന്നത്. കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിൽ ജോർജ് മൈലാടിയും ജോസഫ് വിഭാഗത്തിൽ വിപിൻ തോമസ് ആനിക്കലുമാണ് രണ്ടില ചിഹ്നം ആവശ്യപ്പെട്ടു പത്രിക നൽകിയിരുന്നത്. ജോസ് വിഭാഗം പത്രികയിൽ ജോസ് വിഭാഗം ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടവും ജോസഫ് വിഭാഗം പത്രികയിൽ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫുമാണ് ഒപ്പിട്ടത്.

രണ്ടു സ്ഥാനാർഥികൾ ഒരേ ചിഹ്നം ആവശ്യപ്പെട്ടതോടെ വരണാധികാരി കാഞ്ഞിരപ്പള്ളി കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ എ.വി. അനിത കഴിഞ്ഞ ദിവസം ഇരുവിഭാഗത്തെയും വിളിച്ചു വാദഗതികൾ കേട്ടശേഷം റിപ്പോർട്ട് ഇലക്‌ഷൻ കമ്മീഷന് അയച്ചു. ഇതനുസരിച്ചു പി.ജെ. ജോസഫ് വിഭാഗത്തിനു രണ്ടില ചിഹ്നം അനുവദിക്കാൻ ഇലക്‌ഷൻകമ്മീഷന്‍റെ മറുപടി ഇന്നലെ രേഖാമൂലം ലഭിച്ചതായി അനിത പറഞ്ഞു.

തിങ്കളാഴ്ചയാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഇരുവിഭാഗവും മത്സരരംഗത്തു തുടർന്നാൽ ജോസഫ് വിഭാഗം സ്ഥാനാർഥി വിപിൻ തോമസ് ആനിക്കലിനു രണ്ടില ചിഹ്നം അനുവദിക്കും. ജോസ് വിഭാഗം സ്ഥാനാർഥി ജോർജ് മൈലാടിയെ അനുവദനീയമായ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിക്കും.