+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കാൻ തയാറാവണം: പി.ജെ. ജോസഫ്

പാലാ: രാജ്യത്തെ തീറ്റിപ്പോറ്റുന്ന കർഷകരെ താങ്ങിനിർത്താൻ കാർഷിക വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക
കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കാൻ തയാറാവണം: പി.ജെ. ജോസഫ്
പാലാ: രാജ്യത്തെ തീറ്റിപ്പോറ്റുന്ന കർഷകരെ താങ്ങിനിർത്താൻ കാർഷിക വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാവണമെന്നു പി.ജെ. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാർഷിക മേളയോടനുബന്ധിച്ച് ഇൻഫാമിന്‍റെ നേതൃത്വത്തിൽ ഇന്നലെ സംഘടിപ്പിച്ച കർഷകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കർഷകർ അധ്വാനിക്കുന്നതിനൊപ്പം അവന്‍റെ അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരകണമെന്നും സംഘടിച്ച് അനുകൂല നയങ്ങൾക്കായി സർക്കാരുകളിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജൈവകൃഷി ചെയ്താൽ വിളവ് വർധിക്കുമെന്നും തെങ്ങും ഇടവിളകളും പോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫാം പാലാ രൂപത ഡയറക്ടർ ഫാ. ജോസ് തറപ്പേൽ അധ്യക്ഷത വഹിച്ചു.