+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ xവിൻഡീസ് ട്വന്‍റി-20 ടിക്കറ്റ് ഇന്നു മുതൽ

തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ x വെസ്റ്റ് ഇൻഡീസ് ‌ട്വന
ഇന്ത്യ xവിൻഡീസ് ട്വന്‍റി-20 ടിക്കറ്റ് ഇന്നു മുതൽ
തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ x വെസ്റ്റ് ഇൻഡീസ് ‌ട്വന്‍റി-20 ക്രിക്കറ്റ് മത്സരത്തിന്‍റെ ഓണ്‍ലൈൻ ടിക്കറ്റ് വിൽപ്പന ഇന്നാരംഭിക്കും. ചലചിത്ര താരം മമ്മൂട്ടി ഓണ്‍ലൈൻ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്യും. ഇന്നു വൈകുന്നേരം ഏഴിന് നടക്കുന്ന ഉദ്ഘാടനത്തിനുശേഷം മാത്രമെ ടിക്കറ്റുകൾ ഓണ്‍ലൈനിൽ ലഭ്യമാകൂ. ടിക്കറ്റ് ബുക്കിംഗിനായുള്ള ലിങ്ക് കെസിഎ വെബ്സൈറ്റിൽ ലഭിക്കും.

പേടിഎം ആപ്പ്, പെടിഎം ഇൻസൈഡർ, പേടിഎം വെബ്സൈറ്റ് (www.insider.in, paytm.com, keralacricketasosciation.com) എന്നിവ വഴി ടിക്കറ്റുകൾ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. അപ്പർ ടയർ ടിക്കറ്റുകൾക്ക് 1000 രൂപയും ലോവർ ടയർ ടിക്കറ്റുകൾക്ക് 2000 രൂപയും സ്പെഷൽ ചെയർ ടിക്കറ്റുകൾക്ക് 3000 രൂപയും എക്സിക്യൂട്ടീവ് പവലിയനിൽ (ഭക്ഷണമുൾപ്പെടെ) 5000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഒരാൾക്ക് ഒരു ഇ-മെയിൽ ഐഡിയിൽനിന്നും ഒരു മൊബൈൽ നന്പറിൽനിന്നും ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. വിദ്യാർഥികൾക്കായി 500 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്പോൾ സ്റ്റുഡന്‍റ് ഐഡി കാർഡ് നൽകുകയും ഇതേ ഐഡി സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.