+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അത്താണി കൊലക്കേസിലെ മുഖ്യപ്രതികൾ പിടിയില്‍

നെടുമ്പാശേരി: അത്താണി കൊലക്കേസിലെ മുഖ്യപ്രതികളായ മൂന്നുപേർ പിടിയിൽ. ഗുണ്ടാത്തലവന്‍ ഗില്ലപ്പിയെന്ന ബിനോ
അത്താണി കൊലക്കേസിലെ  മുഖ്യപ്രതികൾ പിടിയില്‍
നെടുമ്പാശേരി: അത്താണി കൊലക്കേസിലെ മുഖ്യപ്രതികളായ മൂന്നുപേർ പിടിയിൽ. ഗുണ്ടാത്തലവന്‍ ഗില്ലപ്പിയെന്ന ബിനോയിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അത്താണി തുരുത്തിശേരി വിഷ്ണു വിഹാറില്‍ വിനു വിക്രമന്‍(28), രണ്ടാം പ്രതി മൂക്കന്നൂര്‍ മഞ്ഞിക്കാട് കോഴിക്കോടന്‍ ഗ്രിന്‍റേഷ് തങ്കപ്പന്‍(33), മൂന്നാം പ്രതി നെടുമ്പാശേരി കരിയാട് കിഴക്കേടത്ത് ലാല്‍ കിച്ചു കൃഷ്ണന്‍കുട്ടി (35) എന്നിവരാണ് ശനിയാഴ്ച രാത്രി പിടിയിലായത്.