+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതികൾ നാളെ കൊച്ചിയിൽ

കൊച്ചി: ശ്രീ ശങ്കരാചാര്യ ഗോവർധൻ പീഠം പുരി ഒഡീഷ പീഠാധിപതി ജഗദ് ഗുരു ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വ
ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതികൾ നാളെ കൊച്ചിയിൽ
കൊച്ചി: ശ്രീ ശങ്കരാചാര്യ ഗോവർധൻ പീഠം പുരി ഒഡീഷ പീഠാധിപതി ജഗദ് ഗുരു ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതികൾ രണ്ടു ദിവസത്തെ വിശാല ധർമസഭയ്ക്കായി കൊച്ചിയിൽ എത്തുന്നു. സ്വാമികളുടെ കേരളത്തിലെ രണ്ടാമത്തെ സന്ദർശനമാണിത്. നാളെ വൈകുന്നേരം 5.30ന് എറണാകുളത്ത് രാജാജി റോഡിലുള്ള ഗംഗോത്രി കല്യാണമണ്ഡപത്തിൽ എത്തിച്ചേരുന്ന സ്വാമികളെ എറണാകുളം കിണറ്റിൻകര സമൂഹ മഠത്തിന്‍റെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിക്കും.

ശ്രീ ശങ്കരാചാര്യ ഗോവർധൻ പീഠത്തിന്‍റെ 145-ാമത് അധിപനായ സ്വാമികൾ 185ൽ പരം ധർമ, വേദ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. മോഡേൺ സയൻസ്, വേദിക് മാത്തമാറ്റിക്സ് എന്നിവയിൽ പാണ്ഡിതനാണ്. കഴിഞ്ഞ അഞ്ചിന് ഒഡീഷയിലെ ജഗന്നാഥ പുരിയിൽനിന്ന് ആരംഭിച്ച ദിഗ്വിജയാത്ര 28 ഡിസംബറിൽ പുരിയിൽ സമാപിക്കും.