+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരത്തിൽ നിന്ന് വെടിയുണ്ട ലഭിച്ചു

ഗുരുവായൂർ: ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽനിന്നു വെടിയുണ്ട കണ്ടെത്തി. ശ്രീകോവിലിനടുത്തുള്ള
ഗുരുവായൂർ ക്ഷേത്രം  ഭണ്ഡാരത്തിൽ നിന്ന്  വെടിയുണ്ട ലഭിച്ചു
ഗുരുവായൂർ: ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽനിന്നു വെടിയുണ്ട കണ്ടെത്തി. ശ്രീകോവിലിനടുത്തുള്ള എഫ് 6, എഫ് 7 എന്നീ ഭണ്ഡാരങ്ങളിൽനിന്നെടുത്ത പണത്തിനൊപ്പമാണ് വെടിയുണ്ട കണ്ടെത്തിയത്.

പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ലഭിച്ച വെടിയുണ്ട ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറെ ഏൽപ്പിച്ചു. 9 എംഎം പിസ്റ്റൾ, സ്റ്റ്യൂ മെഷീൻ കാർബണ്‍ എന്നീ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണിതെന്നു സെക്യൂരിറ്റി ഓഫീസർ കണ്ടെത്തി. ദേവസ്വം അധികൃതർ വെടിയുണ്ട ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

കിട്ടിയത് ഉപയോഗിച്ച വെടിയുണ്ടയാണെന്നാണ് പോലീസ് പറയുന്നത്. തോക്കിൽ തിര ഉതിർക്കുമ്പോൾ ഈ ഭാഗമാണ് തുളച്ചു കയറുക. ഒരിഞ്ച് വലിപ്പമുള്ള ഈയത്തിന്‍റെ ഈ ഭാഗത്തിനു താഴെ മരുന്നോടുകൂടിയ ഭാഗം കൂടിയുണ്ടെങ്കിലേ വെടിയുതിർക്കാനാകൂവെന്നും പോലീസ് പറഞ്ഞു.