+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹ ചുഴലിക്കാറ്റ് കേരളതീരം വിട്ടു

തിരുവനന്തപുരം: മഹ ചുഴലിക്കാറ്റ് കേരളംതീരം വിട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റ് ഗുജറാത്ത് തീരത്തേ
മഹ ചുഴലിക്കാറ്റ് കേരളതീരം വിട്ടു
തിരുവനന്തപുരം: മഹ ചുഴലിക്കാറ്റ് കേരളംതീരം വിട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കനത്ത മഴയ്ക്കുള്ള ജാഗ്രതാ നിർദേശങ്ങൾ പിൻവലിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

എന്നാൽ, കേരള, കർണാടക, ലക്ഷദ്വീപ് ഭാഗങ്ങളിൽ കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 മുതൽ 120 വരെ കിലോമീറ്റർ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കടലിൽ പോകരുത്.

ഗുജറാത്തിലെ വെരാവൽ തീരത്ത് നിന്ന് 640 കിലോമീറ്റർ ദൂരത്തിലും കർണാടകയിലെ മംഗലാപുരത്ത്നിന്ന് വടക്ക്പടിഞ്ഞാറായി 530 കിലോമീറ്റർ ദൂരത്തിലും ഗോവയിൽ നിന്ന് തെക്ക് പടിഞ്ഞാറായി 350 കിലോമീറ്റർ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനം.