+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള പോലീസ് ഭേദഗതി ബിൽ സബ്ജക്‌ട് കമ്മിറ്റിക്കു വിട്ടു

തിരുവനന്തപുരം: കേരള പോലീസ് ഭേദഗതി ബിൽ 2019 സബ്ജക്‌ട് കമ്മിറ്റിക്കു വിട്ടു. 2011 ലെ കേരള പോലീസ് ആക്ട് പ്രകാരം ഉയ
കേരള പോലീസ് ഭേദഗതി ബിൽ  സബ്ജക്‌ട് കമ്മിറ്റിക്കു വിട്ടു
തിരുവനന്തപുരം: കേരള പോലീസ് ഭേദഗതി ബിൽ 2019 സബ്ജക്‌ട് കമ്മിറ്റിക്കു വിട്ടു. 2011 ലെ കേരള പോലീസ് ആക്ട് പ്രകാരം ഉയർന്ന പിഴ ചുമത്തിയ ഉദ്യോഗസ്ഥരും സെലക്ട് ലിസ്റ്റിൽ പെടുകയും പ്രമോഷൻ നേടുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പുതിയ ബിൽ കൊണ്ടുവരുന്നത്.

പോലീസിൽ 5000 ക്രിമിനലുകൾ ഉള്ളതായും പോലീസ് സേനക്ക് അച്ചടക്കം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ബിൽ അവതരിപ്പിച്ച മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഏതെങ്കിലും കുറ്റകൃത്യംചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള കോടതിവിധിയും വിവിധ സമിതികളുടെ റിപ്പോർട്ടുംകൂടെ പരിഗണിച്ചു മാത്രമേ പുതിയ ബില്ലുവരുന്നതോടെ പ്രമോഷന് പരിഗണിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.