+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വനിതാ കമ്മീഷനെതിരേ ഹൈക്കോടതിയിൽ ഹര്‍ജി

കൊച്ചി: കുടുംബക്കോടതിയിലെ കേസില്‍ ഇടപെടാന്‍ സംസ്ഥാന വനിതാ കമ്മിഷന് അധികാരമില്ലെന്നു പ്രഖ്യാപിക്കണമെന്
വനിതാ കമ്മീഷനെതിരേ ഹൈക്കോടതിയിൽ ഹര്‍ജി
കൊച്ചി: കുടുംബക്കോടതിയിലെ കേസില്‍ ഇടപെടാന്‍ സംസ്ഥാന വനിതാ കമ്മിഷന് അധികാരമില്ലെന്നു പ്രഖ്യാപിക്കണമെന്നാവശപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടി. പറവൂര്‍ സ്വദേശി ഷിജോയ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഹര്‍ജി ഇന്നു വീണ്ടും പരിഗണിച്ചേക്കും. കമ്മീഷന്‍ മുമ്പാകെ അഭിഭാഷകന്‍ മുഖേന ഹാജരാകാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഷിജോയ് നല്‍കിയ വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബക്കോടതിയുടെ പരിഗണനയിലാണ്.

ഭര്‍തൃവീട്ടുകാര്‍ തന്നോടു ക്രൂരത കാട്ടുന്നെന്നാരോപിച്ചു ഹര്‍ജിക്കാരന്‍റെ ഭാര്യ പറവൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഹര്‍ജിക്കാരനും മാതാപിതാക്കളും ഹൈക്കോടതിയില്‍നിന്നു നേരത്തെ ജാമ്യം നേടിയിരുന്നു.

എറണാകുളം സ്വദേശിനിയായ ഭാര്യ തനിക്കും മാതാപിതാക്കള്‍ക്കുമെതിരേ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചെന്നും മാതാപിതാക്കളെ വിളിപ്പിച്ചു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നിര്‍ബന്ധിക്കുന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.