+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർസിഇപി കരാറിനെതിരേ നാളെ ക്ഷീരകർഷക പ്രതിഷേധ കൂട്ടായ്മ

തിരുവനന്തപുരം: ആർസിഇപി കരാറിനെതിരേ നാളെ മിൽമയുടെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ പ്രതിഷേധ കൂട്ടാ
ആർസിഇപി കരാറിനെതിരേ നാളെ ക്ഷീരകർഷക പ്രതിഷേധ കൂട്ടായ്മ
തിരുവനന്തപുരം: ആർസിഇപി കരാറിനെതിരേ നാളെ മിൽമയുടെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ അറിയിച്ചു. രാവിലെ പതിനൊന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്താണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. മന്ത്രി കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.

കരാർ കേരളത്തിലെ ക്ഷീരമേഖലയെ തകർക്കും. പ്രാദേശിക ഉപയോഗത്തിന് ആവശ്യമുള്ളതിനേക്കാൾ അഞ്ച് മടങ്ങിലധികം പാൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകും. രണ്ടോ മൂന്നോ പശുക്കളെ വളർത്തുന്ന ലക്ഷക്കണക്കിനു ചെറുകിട കർഷകരാണ് കേരളത്തിലുള്ളത്. കുറഞ്ഞ വിലയിൽ പാലും പാൽ ഉൽപന്നങ്ങളും വിപണിയിലെത്തുന്നതോടെ പാൽവില ഗണ്യമായി കുറയുകയും ക്ഷീര കർഷകരെ തന്നെ അത് ഇല്ലാതാക്കുകയും ചെയ്യുമെന്നു ബാലൻ മാസ്റ്റർ പറഞ്ഞു.