+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂടത്തായി കേസ്: ഡിജിപിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കോഴിക്കോട്: കൂടത്തായി അന്വേഷണവുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ കോഴിക്കോട് പോ
കൂടത്തായി കേസ്: ഡിജിപിയുടെ നേതൃത്വത്തില്‍  യോഗം ചേര്‍ന്നു
കോഴിക്കോട്: കൂടത്തായി അന്വേഷണവുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ കോഴിക്കോട് പോലീസ് ക്ലബില്‍ അനൗദ്യോഗികയോഗം ചേര്‍ന്നു.

ഉത്തരമേഖല ഐജി അശോക് യാദവ്, റൂറല്‍ എസ്പി കെ.ജി.സൈമണ്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ന് നടന്ന യോഗത്തില്‍ പങ്കെടുത്തത്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നതായി അഭിപ്രായപ്പെട്ട ഡിജിപി അന്വേഷണസംഘത്തെ അഭിനന്ദിച്ചു.

കേസ് അന്വേഷണത്തിന്‍റെ പുരോഗതി വിശദമായി യോഗത്തില്‍ ചര്‍ച്ച ചെയ്തു. പരമാവധി സാക്ഷികളെ കേസിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയതായും ഡിജിപി വാർത്താലേഖകരോടു പറഞ്ഞു.

കേസ് അന്വേഷണത്തില്‍ മികച്ച പുരോഗതിയെന്ന് റൂറൽ എസ്പി കെ.ജി. സൈമണും യോഗത്തിനുശേഷം പ്രതികരിച്ചു.

ഐജി വിജയന്‍റെ പിതാവിന്‍റെ മരണത്തിൽ അനുശോചനമറിയിക്കാൻ അദ്ദേഹത്തിന്‍റെ പുത്തൂര്‍ മഠത്തെ വീട്ടിലെത്തിയതായിരുന്നു ഡിജിപി. കോഴിക്കോടുവഴി പോയ സന്ദര്‍ഭത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കാണുകയായിരുന്നു.