തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശന്പളവും അലവൻസുകളും പ്രോസസ് ചെയ്യുന്പോൾ തെറ്റുകൾ സ്പാർക്കിൽ വരാതിരിക്കാൻ എല്ലാ ഡിഡിഒമാർക്കുമായി സർക്കാർ താഴെപ്പറയ.ു ന്ന നിർദേശങ്ങൾ ഇറക്കി.
1. വിവിധ സർക്കാർ വകുപ്പുക ളിൽ നിന്ന് സ്പാർക് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടിട്ടുള്ള/അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മാത്രമേ ഇതു സംബന്ധിച്ച വിവരങ്ങൾ നൽ കുന്നതിനായും തെറ്റ് തിരുത്തലുകൾക്കായും സ്പാർക്ക് ഓഫീസിൽ എത്തേണ്ടതുള്ളൂ.
2. സ്പാർക് ആവശ്യങ്ങൾക്ക് പോകുന്നതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ പരിപത്രം പ്രകാരമുള്ള പ്രൊഫർമ (ഡിഡിഒ മേലൊപ്പ് വച്ചത്) നിർബന്ധമായും സ്പാർക് ഓഫീസിൽ ഹാജരാക്കണം.
3. സ്പാർക്ക് ആവശ്യങ്ങൾക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന് യാത്രാബത്തയും ആ ദിവസത്തെ ഡ്യൂട്ടിയും അനുവദിച്ചു നൽകുന്നതിനു സ്പാർക്കിൽനിന്ന് പുറപ്പെടുവിക്കുന്ന ഡ്യൂട്ടി സർട്ടിഫിക്കറ്റ് നിർബന്ധമായും കൈപ്പണം.
4. പിഴവുകൾ ദൂരീകരിക്കുന്നതിനായുള്ള അപേക്ഷകൾ സ്പാർക് ഓഫീസിലേക്ക് സമർപ്പിക്കുന്പോൾ ഡിഡിഒയുടെ തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വകുപ്പുതലവന്റെ ശിപാർശ സഹിതം ഭരണവകുപ്പ് മുഖാന്തിരമാണ് അയയ്ക്കേണ്ടത്.
1. വിവിധ സർക്കാർ വകുപ്പുക ളിൽ നിന്ന് സ്പാർക് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടിട്ടുള്ള/അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മാത്രമേ ഇതു സംബന്ധിച്ച വിവരങ്ങൾ നൽ കുന്നതിനായും തെറ്റ് തിരുത്തലുകൾക്കായും സ്പാർക്ക് ഓഫീസിൽ എത്തേണ്ടതുള്ളൂ.
2. സ്പാർക് ആവശ്യങ്ങൾക്ക് പോകുന്നതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ പരിപത്രം പ്രകാരമുള്ള പ്രൊഫർമ (ഡിഡിഒ മേലൊപ്പ് വച്ചത്) നിർബന്ധമായും സ്പാർക് ഓഫീസിൽ ഹാജരാക്കണം.
3. സ്പാർക്ക് ആവശ്യങ്ങൾക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന് യാത്രാബത്തയും ആ ദിവസത്തെ ഡ്യൂട്ടിയും അനുവദിച്ചു നൽകുന്നതിനു സ്പാർക്കിൽനിന്ന് പുറപ്പെടുവിക്കുന്ന ഡ്യൂട്ടി സർട്ടിഫിക്കറ്റ് നിർബന്ധമായും കൈപ്പണം.
4. പിഴവുകൾ ദൂരീകരിക്കുന്നതിനായുള്ള അപേക്ഷകൾ സ്പാർക് ഓഫീസിലേക്ക് സമർപ്പിക്കുന്പോൾ ഡിഡിഒയുടെ തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വകുപ്പുതലവന്റെ ശിപാർശ സഹിതം ഭരണവകുപ്പ് മുഖാന്തിരമാണ് അയയ്ക്കേണ്ടത്.