+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കസ്റ്റഡി മരണം: പോലീസിനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തേക്കും

കട്ടപ്പന: രാജ്കുമാറിന്‍റെ കസ്റ്റഡി മരണത്തിൽ നെടുങ്കണ്ടം പോലീസിനെതിരേ കൊലക്കുറ്റത്തിനു കേസെ
കസ്റ്റഡി മരണം: പോലീസിനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തേക്കും
കട്ടപ്പന: രാജ്കുമാറിന്‍റെ കസ്റ്റഡി മരണത്തിൽ നെടുങ്കണ്ടം പോലീസിനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തേക്കും. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ച ദിവസങ്ങളിൽ നെടുങ്കണ്ടം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പ്രതികളാകുമെന്നാണു സൂചന. സംസ്ഥാന ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പോലീസുകാർ ജീവനൊടുക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. ഒരാൾ രാമക്കൽമെട്ടിലും മറ്റൊരാൾ ഇന്നലെ എറണാകുളത്തുമാണ് ആത്മഹത്യക്കു ശ്രമിച്ചത്.