+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സക്കീർ ഹുസൈനിന്‍റെ സാന്പത്തികവളർച്ചയിൽ സിപിഎം അന്വേഷണം

കൊച്ചി: കളമശേരിയിലെ സിപിഎം ഏരിയാ സെക്രട്ടറി വി.എ. സക്കീർ ഹുസൈനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്
സക്കീർ ഹുസൈനിന്‍റെ സാന്പത്തികവളർച്ചയിൽ സിപിഎം അന്വേഷണം
കൊച്ചി: കളമശേരിയിലെ സിപിഎം ഏരിയാ സെക്രട്ടറി വി.എ. സക്കീർ ഹുസൈനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലാകമ്മിറ്റിക്ക് ഒരു ബ്രാഞ്ച് സെക്രട്ടറി പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗങ്ങളാ‍യ സി.കെ ദിനേശ് മണിയെയും ജില്ലാക്കമ്മിറ്റി അംഗമായ പി.ആർ മുരളിയെയും അന്വേഷണത്തിനായി നിയോഗിച്ചു.

സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്നയാൾ ചുരുങ്ങിയ കാലയളവിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയും പല സ്ഥലങ്ങളിലായി നാലോളം ബഹുനില മാളികകളും സ്വന്തമാക്കിയെന്നാണ് പരാതിയിൽ‌ പറയുന്നത്. പാർട്ടിയെയും ചില ഉന്നതരെയും മറയാക്കി സക്കീർ കോടികൾ സമ്പാദിച്ചെന്നാണ് ആരോപണം.

രണ്ടുവർഷം മുമ്പും സക്കീർ ഇതുപോലെ വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. ഒത്തുതീർപ്പെന്ന പേരിൽ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതിനും തട്ടിക്കൊണ്ടുപോയതിനും കേസ് നടക്കുകയാണ്.