+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി: മാനേജ്മെന്‍റുകളുമായി ചര്‍ച്ച ജൂലൈ മൂന്നിന്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി പുനഃസംഘടിപ്പിക്കുന്നതു സംബന്ധിച്ച് നിയമസഭ പാസാ
സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി: മാനേജ്മെന്‍റുകളുമായി ചര്‍ച്ച ജൂലൈ മൂന്നിന്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി പുനഃസംഘടിപ്പിക്കുന്നതു സംബന്ധിച്ച് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. സമിതി പുനഃസംഘടിപ്പിക്കുന്നതിനുള്ള വിജ്ഞാപനം ഇന്നിറങ്ങും. ഇതോടെ സ്വാശ്രയ മെിക്കല്‍ ഫീസ് നിര്‍ണയം സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് താത്കാലിക വിരാമമായി.

മേല്‍നോട്ട സമിതിയിലെ അംഗങ്ങളുടെ എണ്ണം ഫീസ് നിര്‍ണയത്തിന് അഞ്ചാക്കിയും പ്രവേശന മേല്‍നോട്ടത്തിന് ആറംഗ സമിതിയുമാണ് ബില്ലില്‍ വ്യവസ്ഥ ചെയതിട്ടുള്ളത്. അടുത്ത ദിവസം തന്നെ ഈ സമിതിയിലെ അംഗങ്ങളെയും നിശ്ചയിക്കും.സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി പുനഃസംഘടിപ്പിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സ്തംഭിച്ചിരുന്നു.

ഇന്ന് വിജ്ഞാപനം ഇറങ്ങിയാല്‍ തുര്‍ന്ന് ഫീസ് ഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വാശ്രയമാനേജ്മെന്‍റ് പ്രതിനിധികളുമായി ആരോഗ്യമന്ത്രി ജൂലൈ മൂന്നിനു ചര്‍ച്ച നടത്തും. വേണമെങ്കില്‍ തുടര്‍ന്ന് മുഖ്യമന്ത്രിയുമായും ചര്‍ച്ചയുണ്ടാവും.

ഫീസ് നിര്‍ണയം പൂര്‍ത്തിയാക്കാതെ പ്രവേശനം തുടങ്ങുന്നതിനെതിരെ സ്വാശ്രയ മാനേജ്മെന്‍റുകള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഫീസ് നിര്‍ണയിക്കാതെ പ്രവേശന നടപടികളുമായി മുന്നോട്ടുപോയാല്‍ സഹകരിക്കില്ലെന്നു മാനേജ്മെന്‍റുകളും അറിയിച്ചിരുന്നു.
ഇതിനിടെയാണ് മാനേജ്മെന്‍റുകളുമായി ചര്‍ച്ചയ്ക്കുള്ള തീരുമാനവും. ഏറ്റവും വേഗത്തില്‍ ഫീസ് നിശ്ചയിച്ച് മാനേജ്മെന്‍റുകളുമായി സമവായത്തിലായി പ്രവേശനനടപടി പൂര്‍ത്തിയാക്കാനാണു നീക്കം