+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോട്ടെ കുംകി ഭൂമി: 2.55 ഏക്കര്‍ പതിച്ചുനല്‍കാന്‍ കോടതി നിര്‍ദേശം

കൊച്ചി: കാസര്‍ഗോഡ് വില്ലേജിലെ 2.55 ഏക്കര്‍ കുംകി ഭൂമി പതിച്ചു നല്‍കാനുള്ള അപേക്ഷ 38 വര്‍ഷത്തിനുശേഷം നിരസിച്ച റവന്യു
കാസര്‍ഗോട്ടെ കുംകി ഭൂമി:  2.55 ഏക്കര്‍ പതിച്ചുനല്‍കാന്‍  കോടതി നിര്‍ദേശം
കൊച്ചി: കാസര്‍ഗോഡ് വില്ലേജിലെ 2.55 ഏക്കര്‍ കുംകി ഭൂമി പതിച്ചു നല്‍കാനുള്ള അപേക്ഷ 38 വര്‍ഷത്തിനുശേഷം നിരസിച്ച റവന്യു അധികൃതരുടെ നടപടി ഹൈക്കോടതി റദ്ദാക്കി.

ഭൂമി ഒരു മാസത്തിനുള്ളില്‍ പതിച്ചുനല്‍കാനും കാസര്‍ഗോഡ് സ്വദേശിനി കെ.ബി. രോഹിണി നല്‍കിയ അപ്പീലില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

കുംകി ഭൂമി പതിച്ചുനല്‍കാനുള്ള അപേക്ഷ നിരസിച്ചത് സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

കുംകി ഭൂമി

പഴയ മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരിക്കേ കാസര്‍ഗോഡ് താലൂക്കില്‍ നിലവിലുണ്ടായിരുന്ന പ്രത്യേക ഭൂ സംവിധാനമാണു കുംകി ഭൂമി. സ്വകാര്യഭൂമിയോടു ചേര്‍ന്ന് 100 വാരയ്ക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ വക പാഴ് ഭൂമിയാണിത്. ഇത്തരം ഭൂമിയില്‍ കൈവശക്കാരന് അവകാശമില്ലെങ്കിലും കൃഷി ആവശ്യങ്ങള്‍ക്കും കാലി മേയ്ക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്കും ഇതുപയോഗിക്കാനാവും.