+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെങ്ങിന് ഇടവിളയായി ഭക്ഷ്യവിളകൾ കൃഷി ചെയ്യണം: പി.ജെ. ജോസഫ്

തിരുവനന്തപുരം: തെങ്ങുകൃഷിക്ക് ഇടവിളയായി ഭക്ഷ്യവിളകൾ കൃഷി ചെയ്താൽ കേരളത്തിന്‍റെ ഭക്ഷ്യക്ഷാമം പരിഹരി
തെങ്ങിന് ഇടവിളയായി ഭക്ഷ്യവിളകൾ കൃഷി  ചെയ്യണം: പി.ജെ. ജോസഫ്
തിരുവനന്തപുരം: തെങ്ങുകൃഷിക്ക് ഇടവിളയായി ഭക്ഷ്യവിളകൾ കൃഷി ചെയ്താൽ കേരളത്തിന്‍റെ ഭക്ഷ്യക്ഷാമം പരിഹരിക്കാമെന്നു പി.ജെ. ജോസഫ്. കൃഷി വകുപ്പിന്‍റെ ധനാഭ്യർഥനാചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ കൃഷിഭൂമിയുടെ 29 ശതമാനം തെങ്ങ്കൃഷിയാണ്. തെങ്ങു കൃഷിയിലൂടെ മാത്രമേ കേരളത്തിനു രക്ഷയുള്ളു. വേപ്പിൻ പിണ്ണാക്ക് ഉപയോഗിച്ച് തെങ്ങിന്‍റെ കീടബാധ അകറ്റി നിർത്താൻ സാധിക്കും. താൻ ഇത് അനുഭവസ്ഥനാണ്. പത്താമുദയത്തിനും തിരുവാതിര ഞാറ്റുവേലയ്ക്കുമാണ് തെങ്ങിൻതൈ നടേണ്ടത്. ഈ സമയത്താണ് സർക്കാർ കൃഷിഭവനുകൾ വഴി തെങ്ങിൻതൈ വിതരണം ചെയ്യേണ്ടതെന്നും ജോസഫ് പറഞ്ഞു.