+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതുതായി വന്നത് 1.63 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം പുതുതായി വന്നത് 1.63 ലക്ഷം വിദ്യാർഥികൾ. ഒന്നുമു
പുതുതായി വന്നത് 1.63 ലക്ഷം വിദ്യാർഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം പുതുതായി വന്നത് 1.63 ലക്ഷം വിദ്യാർഥികൾ. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ആറാം പ്രവൃത്തി ദിന കണക്കെടുപ്പിന്‍റെപ്രാഥമിക വിലയിരുത്തലിലാണ് സർക്കാർ-എയ്ഡഡ് മേഖലകളിൽ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം വിദ്യാർഥികളെന്നു കണ്ടെത്തിയത്. സർക്കാർ-എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പുതുതായി ചേർന്നത് അഞ്ചാം ക്ലാസിലാണ്; 44,636 കുട്ടികൾ. എട്ടാം ക്ലാസിൽ 38,492 കുട്ടികളുടെ വർധനയുണ്ടായി.

അണ്‍-എയ്ഡഡ് മേഖലയിൽ 38,000 ലധികം കുട്ടികളുടെ കുറവുണ്ടായി. സർക്കാർ മേഖലയിൽ 11.69 ലക്ഷവും എയ്ഡഡ് മേഖലയിൽ 21.58 ലക്ഷവും അണ്‍-എയ്ഡഡ് മേഖലയിൽ 3.89 ലക്ഷവും ഉൾപ്പെടെ 37.16 ലക്ഷം കുട്ടികളാണ് ‘സന്പൂർണ’യിൽ രേഖപ്പെടുത്തിയത്.