+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോകം മാറുന്നു, ഒപ്പം ഡിസിഎൽ ഐ ക്യു സ്കോളർഷിപ്പും

ഡിസിഎൽ ഓണ്‌ലൈൻ പരീക്ഷ പരീക്ഷകളുടെ ന്യൂജൻ വേർഷൻകേരളത്തിൽനിന്നുതന്നെ യൂറോപ്യൻ യൂണിവേഴ്സിറ്റികളുടെ കീഴിൽ വിവിധ കോഴ്സുകൾ ഓൺലൈനായി പഠിക്കാനും, പരീക്ഷ എഴുതാ
ലോകം മാറുന്നു, ഒപ്പം ഡിസിഎൽ  ഐ ക്യു സ്കോളർഷിപ്പും
ഡിസിഎൽ ഓണ്‌ലൈൻ പരീക്ഷ - പരീക്ഷകളുടെ ന്യൂജൻ വേർഷൻ

കേരളത്തിൽനിന്നുതന്നെ യൂറോപ്യൻ യൂണിവേഴ്സിറ്റികളുടെ കീഴിൽ വിവിധ കോഴ്സുകൾ ഓൺലൈനായി പഠിക്കാനും, പരീക്ഷ എഴുതാനും പറ്റുന്ന യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. ലോകത്ത് എവിടെനിന്നും പരീക്ഷകൾ എഴുതാവുന്ന സാങ്കേതിക വിദ്യയുടെ പാതയിലേക്ക് വിദ്യാഭ്യാസരംഗം ചുവട് വെക്കുകയാണ്. പേപ്പറും പേനയും ഉപയോഗിച്ചുള്ള പരീക്ഷ രീതിയിൽ നിന്നും കമ്പ്യൂട്ടറിലൂടെ പരീക്ഷ എഴുതാവുന്ന ഡിജിറ്റൽ രീതിയിലേക്ക് ഡി സി എൽ ഐ ക്യു സ്കോളർഷിപ്പും ഈ വർഷം മുതൽ മാറുകയാണ്.

ഓൺലൈൻ പരീക്ഷ - അല്പം ചരിത്രം

1970-കളിലാണ് വിദേശരാജ്യങ്ങളിൽ പരീക്ഷകൾ കമ്പ്യൂട്ടർവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടന്നുതുടങ്ങിയത്. ഇന്ത്യയിൽ ഇദം പ്രഥമമായി 2002-ൽ ബിറ്റ്സ് പിലാനിയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ സമ്പ്രദായം നടപ്പിൽ വരുത്തിയത്. തുടർന്ന് സർക്കാർ അർധസർക്കാർ തലങ്ങളിൽ നടത്തപ്പെടുന്ന എല്ലാ പ്രധാനപ്പെട്ട പരീക്ഷകളും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനുള്ള തീരുമാനത്തോടെ 2017-ൽ നാഷണൽ ടെസ്റ്റിംഗ് അതോറിറ്റി നിലവിൽ വന്നു. നിലവിൽ യുജിസി, യുപി‌എസ്‌സി പരീഷകളും വിവിധ എൻട്രൻസ് പരീഷകളും തുടങ്ങി സർക്കാർ തലത്തിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകളും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കി, വേഗതയിലുള്ള ഫലപ്രഖ്യാപനവുമായി നമ്മുടെ രാജ്യം ആധുനികവൽക്കരണത്തിന്‍റെ പാതയിൽ മുന്നേറുകയാണ്.

ഡിസിഎൽ - ന്യൂജൻ മുഖം

ദീപിക ബാലസഖ്യം പുതിയ കാലത്തിന്‍റെ മാറുന്ന സാഹചര്യങ്ങളെ നേരിടാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കാൻ ഒരുങ്ങുകയാണ്. ഓൺലൈൻ പരീക്ഷാരംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ എജുലേറ്ററുമായി ചേർന്നാണ് ഡിസിഎൽ സാങ്കേതിക രംഗത്തെ കുതിപ്പിന് തുടക്കമിടുന്നത്.
പരീക്ഷാ നടത്തിപ്പിന്‍റെ എല്ലാ മേഖലകളും ആധുനികവൽക്കരിച്ചാണ് ഡിസിഎൽ കേരളത്തിൽ ആദ്യമായി പരീക്ഷാരംഗത്തെ വിപ്ലവകരമായ ഈ മാറ്റത്തിന് തുടക്കമിടുന്നത്. ഐക്യു സ്കോളർഷിപ്പ് പരീക്ഷയുടെ നടത്തിപ്പിൽ 2010- മുതൽ ഒ‌എം‌ആർ അധിഷ്ഠിത പരീക്ഷാസമ്പ്രദായമാണ് ഡിസിഎൽ അനുവർത്തി ക്കുന്നത്.

സൈക്കോമെട്രിക് അസസ്മെന്‍റ്

കുട്ടികളുടെ പഠനമികവിനെ കൂടുതൽ ഉന്നതിയിലേക്ക് കൊണ്ടുവരാൻ കുട്ടികൾക്കായി ആധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ സൈക്കോമെട്രിക് അസസ്മെന്‍റുകളും ഡിസിഎൽ ലക്ഷ്യമിടുന്നു. ജീവിതത്തിൽ ഉന്നത വിജയം നേടിയ എല്ലാ മഹാരഥന്മാരും ചെറുപ്പത്തിൽ എപ്പോഴെങ്കിലും അവരുടെ അഭിരുചികളും കഴിവുകളും തിരിച്ചറിയാനുള്ള അവസരം ലഭിച്ചവരും ആ കഴിവുകളുടെ സാക്ഷാത്കാരത്തിനായി പരിശ്രമിച്ചവരുമാണ്.
നമ്മുടെ കുട്ടികൾക്ക് അവരുടെ കഴിവുകളുടെ ഏറ്റക്കുറച്ചിലുകളെ ചെറുപ്പത്തിലേ തിരിച്ചറിയാനും റെമെഡിയൽ പരിശീലനങ്ങൾ നൽകാനും സാധിച്ചാൽ നമ്മുടെ കുട്ടികളുടെ പഠന നിലവാരം ഉയരുന്നതോടൊപ്പം അവരുടെ ജീവിതത്തിൽ ലക്ഷ്യബോധവും വിജയതൃഷണയും നൽകാൻ സാധിക്കും.

ഐക്യു പരീക്ഷയോടൊപ്പം സൈക്കോമെട്രിക് പരീക്ഷകളും തുടർപരിശീലനങ്ങളും ചേർന്ന് കുട്ടികളെ മികവിന്‍റെ പാതയിലേക്ക് കൈപിടിച്ചുനടത്താനാണ് ഡിസിഎൽ ഇത്തരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഡിസിഎൽ എന്ന ദേശീയ ബാലസംഘടനയോട് കൈകോർക്കാ്ന് കഴിഞ്ഞതിൽ എജുലേറ്ററിന് ചാരിതാർത്ഥ്യമുണ്ട്.