+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രഥിന്‍റെ കൊലപാതകം: പ്രത്യേക ടീം  അന്വേഷിക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ പെരിങ്ങോട്ടുകര സ്വദേശി പ്രഥിൻ നാട്ടിലെത്തിയപ്പോൾ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച
പ്രഥിന്‍റെ കൊലപാതകം: പ്രത്യേക ടീം  അന്വേഷിക്കുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശൂർ പെരിങ്ങോട്ടുകര സ്വദേശി പ്രഥിൻ നാട്ടിലെത്തിയപ്പോൾ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ദാരുണമായ ഈ സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിഷു ആഘോഷിക്കാനായി നാട്ടിൽ പോയ പ്രഥിനെ ചിലർ ചേർന്ന് ഒരു കാര്യവുമില്ലാതെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു ചെന്നിത്തല പറഞ്ഞു.

സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തുവെന്നു മുഖ്യമന്ത്രി പറഞ്ഞു. വിഘ്നേഷ്, അക്ഷയ് എന്നിവരെയാണു പിടികൂടാനുളളത്. ഇവരെയും എത്രയും വേഗം അറസ്റ്റു ചെയ്യും. അന്തിക്കാട് പോലിസിന്‍റെ കീഴിലാണ് ഇപ്പോൾ അന്വേഷണമെന്നു മുഖ്യമന്ത്രി പറഞ്ഞു.