+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎൻഎയിലെ സാന്പത്തിക ക്രമക്കേട്: കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു കേസെടുത്ത് അന്വേ
യുഎൻഎയിലെ  സാന്പത്തിക ക്രമക്കേട്:  കേസെടുക്കാൻ  നിർദേശം
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു കേസെടുത്ത് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. ജനറൽ സെക്രട്ടറി ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ 3.7 കോടി രൂപയുടെ തട്ടിപ്പു നടന്ന പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു. വിദേശരാജ്യങ്ങളിൽനിന്നടക്കം ഫണ്ട് എത്തിയ സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കേസെടുത്താൻ നിർദേശം നൽകിയത്.

മൂന്നാഴ്ച മുൻപാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപി, സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണു നിർദേശം നൽകിയത്.

യുഎൻഎ വൈസ് പ്രസിഡന്‍റായിരുന്ന സിബി മുകേഷ് നൽകിയ പരാതിയിൽ നേരത്തേ ക്രൈംബ്രാഞ്ചിന്‍റെ തൃശൂർ യൂണിറ്റ് പ്രാഥമിക പരിശോധന നടത്തിയിരുന്നു.

സംഘടനയ്ക്കു വിദേശരാജ്യങ്ങളിൽനിന്നടക്കം മൂന്ന് അക്കൗണ്ടുകളിലായി വന്ന ഫണ്ടിന്‍റെ വിശദാംശങ്ങൾ ശേഖരിക്കണമെന്നാണു നിർദേശം.