+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി-വോക് ബിരുദം നേടാനുള്ള സംവിധാനം ഇക്കൊല്ലം മുതൽ

തിരുവനന്തപുരം: രണ്ട് സെമസ്റ്റർ വിജയിക്കാൻ കഴിയാത്ത ബി.ടെക് വിദ്യാർത്ഥികൾക്ക് ബിവോക് ബി
ബി-വോക്  ബിരുദം നേടാനുള്ള  സംവിധാനം  ഇക്കൊല്ലം മുതൽ
തിരുവനന്തപുരം: രണ്ട് സെമസ്റ്റർ വിജയിക്കാൻ കഴിയാത്ത ബി.ടെക് വിദ്യാർത്ഥികൾക്ക് ബി-വോക് ബിരുദം നേടാനുള്ള സംവിധാനം ഈ അധ്യയന വർഷം മുതൽ നടപ്പാക്കും.

തുടർപഠനത്തിൽ ബുദ്ധിമുട്ടുള്ള എൻജിനിയറിംഗ് വിദ്യാർഥികൾക്ക് മിനിമം ക്രെഡിറ്റ് നേടിക്കഴിഞ്ഞാൽ മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ തുടർപഠനം പൂർത്തിയാക്കിയാണ് ബി-വോക് ഡിഗ്രി നേടാനാവുക.

ബി-വോക് ഡിഗ്രിക്കാവശ്യമായ വിശയങ്ങൾ ബോർഡ് ഒഫ് സ്റ്റഡീസ് തീരുമാനിക്കും. എൻജിനിയറിംഗ് കോളജുകളിലും മറ്റ് കോളജുകളിലും ബി-വോക് പഠിക്കാമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.