+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാലവർഷമെത്തി

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരത്തെത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയി
കാലവർഷമെത്തി
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരത്തെത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

നാലു മാസം നീളുന്നതാണ് കാലവർഷക്കാലം. പതിവിലും ഒരാഴ്ച വൈകിയാണ് കാലവർഷം കേരളത്തിലെത്തിയത്. സാധാരണയായി ജൂണ്‍ ഒന്നോടെയെത്തുന്ന കാലവർഷം ഇക്കുറി ജൂണ്‍ എട്ടിനാണെത്തിയത്.

ചില പ്രദേശങ്ങളിൽ ഇന്നും നാളെയും അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ട്. 12 മുതൽ 20 വരെ സെന്‍റിമീറ്റർ കനത്ത മഴയ്ക്കാണു സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ 11 സെന്‍റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.