തൃശൂർ: നാഷണൽ സിഎൽസിയുടെ സൗത്ത് സോണ്‍ പ്രസിഡന്റായി വിനേഷ് ജെ. കോളങ്ങാടനെ തെരഞ്ഞെടുത്തു. തൃശൂർ അതിരൂപതയിലെ കൊട്ടേക്കാട് ഇടവകാംഗമാണ്. ഗോവയിലെ റായി പെട്രാ അരൂപ പരിശീലന കേന്ദ്രത്തിൽ നടന്ന നാഷണൽ സിഎൽസി കൗണ്‍സിലിലായിരുന്നു തെരഞ്ഞെടുപ്പ്. സിഎൽസി മുൻ സംസ്ഥാന പ്രസിഡന്റും തൃശൂർ അതിരൂപത മുൻ പ്രസിഡന്റുമാണ്. പാസ്റ്ററൽ കൗണ്‍സിൽ അംഗമാണ്.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ കത്തോലിക്കാ രൂപതകളിലെ സിഎൽസി സംഘടനയ്ക്കു നേതൃത്വം നൽകുകയാണ്ചുമതല. രണ്ടുവർഷമാണ് കാലാവധി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി ആൾത്തിരക്കും ഗതാഗത പ്രശ്നവും കണക്കിലെടുത്തു പോലീസുകാരെ വിന്യസിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടിയെടുക്കണം. റോഡ് സേഫ്റ്റി ക്ലബുകൾ, ട്രാഫിക് ക്ലബുകൾ എന്നിവ ഇല്ലാത്തിടങ്ങളിൽ ആരംഭിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ കത്തോലിക്കാ രൂപതകളിലെ സിഎൽസി സംഘടനയ്ക്കു നേതൃത്വം നൽകുകയാണ്ചുമതല. രണ്ടുവർഷമാണ് കാലാവധി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി ആൾത്തിരക്കും ഗതാഗത പ്രശ്നവും കണക്കിലെടുത്തു പോലീസുകാരെ വിന്യസിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടിയെടുക്കണം. റോഡ് സേഫ്റ്റി ക്ലബുകൾ, ട്രാഫിക് ക്ലബുകൾ എന്നിവ ഇല്ലാത്തിടങ്ങളിൽ ആരംഭിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.