+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘കുലുക്കി’ എന്ന വൻമരം വീണു; ഇനി ഫുൾ ജാർ സോഡ

കൊച്ചി: സമൂഹമാധ്യമങ്ങളിൽ താരമായ് മാറിയ നുരഞ്ഞുപൊങ്ങുന്ന ഫുൾ ജാർ സോഡ നഗരങ്ങളിലും തരംഗമാകുന്നു. കുറ
‘കുലുക്കി’ എന്ന വൻമരം വീണു; ഇനി ഫുൾ ജാർ സോഡ
കൊച്ചി: സമൂഹമാധ്യമങ്ങളിൽ താരമായ് മാറിയ നുരഞ്ഞുപൊങ്ങുന്ന ഫുൾ ജാർ സോഡ നഗരങ്ങളിലും തരംഗമാകുന്നു. കുറഞ്ഞ ദിവസംകൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച ഫുൾ ജാർ സോഡയ്ക്ക് ആവശ്യക്കാരേറി വരുന്നതായി വ്യാപാരികളും. കുലുക്കി സർബത്ത് എന്ന വൻമരം വീണു ഇനി ഫുൾ ജാർ സോഡ എന്ന തലവാചകത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ ഫുൾ ജാർ ഡോസയുടെ മുന്നേറ്റം. കുടിക്കുന്നവർ വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നതിനൊപ്പം ഫുൾ ജാർ തയാറാക്കുന്നത് എപ്രകാരമാണെന്ന് പഠിപ്പിക്കുന്ന വീഡിയോകളും ഇതിനോടകം വൈറലായി കഴിഞ്ഞു.

ഒരു ഗ്ലാസിൽ നിറയെ സോഡ ഒഴിച്ച് അതിനുള്ളിലേക്കു ചെറിയ ഒരു ഗ്ലാസിൽ നിറയെ കാന്താരിമുളക്, പുതിനയില, പച്ചമുളക് എന്നിവ ചേർത്ത് അരച്ച മിശ്രിതവും ഇഞ്ചിനീരും ഉപ്പും പഞ്ചസാര ലായനിയും ചേർക്കുന്നു. ഇത് വലിയ ഗ്ലാസ് സോഡയിലേക്കിടുന്നതാണ് ഫുൾ ജാർ സോഡ. ചെറിയഗ്ലാസ് വീഴുന്പോൾ വലിയ ഗ്ലാസിലെ സോഡ തുളുന്പിപ്പോകുന്നതും അത് ആവേശത്തോടെ വലിച്ചു കുടിക്കുന്നതിലെ കൗതുകവുമാണ് ഫുൾ ജാർ സോഡയെ പ്രശസ്തനാക്കുന്നത്.

പുതിനയില, ഇഞ്ചി, കാന്താരി മുളക്, വേപ്പില, കസ്കസ്, ചെറുനാരങ്ങാ നീര്, പഞ്ചസാര ലായനി തുടങ്ങിയവയാണു പ്രധാന ചേരുവകൾ. നഗരത്തിൽ ആദ്യമായി ഫുൾജാർ സോഡ അവതരിപ്പിച്ച ഹൈക്കോടതി ജംഗ്ഷനിലെ സിയാദിന്‍റെ കടയിൽ സദാസമയവും തിരക്കാണ്. കൊല്ലം സ്വദേശിയായ സിയാദ് രണ്ട് ആഴ്ച മുന്പാണ് ഫുൾ ജാർ സോഡ കൊച്ചിക്കു പരിചയപ്പെടുത്തുന്നത്. അന്നു മുതൽ ദിവസേന കുറഞ്ഞ് 600 പേരെങ്കിലും ഇതിന്‍റെ രുചി അറിയാൻ കടയിലെത്തുമെന്നു സിയാദ് പറഞ്ഞു.

30 രൂപയാണ് ഒരു ഫുൾ ജാർ സോഡയുടെ വില. വൈകുന്നേരമാകുന്നതോടെ ഹൈക്കോടതി ജംഗ്ഷനിലും മറൈൻഡ്രൈവ് പരിസരത്തും ഫുൾ ജാർ സോഡ അന്വേഷിച്ചെത്തുന്നവരുടെ തിരക്കാണിപ്പോൾ. അതിനിടെ, ഫുൾ ജാർ സോഡയെ ട്രോളി ട്രോളന്മാരും രംഗത്തെത്തിയിട്ടുണ്ട്. വലിയ വെള്ളം നിറച്ച വീപ്പയിലേക്ക് ചെറിയബക്കറ്റ് വെള്ളം ഇടുന്നതും അത് തുളുന്പുന്നതും ആ വെള്ളം വലിച്ചു കുടിക്കുന്നതുമായ രസകരമായ വീഡിയോ ഉൾപ്പെടെ നിരവധി ട്രോൾ വീഡിയോകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.