+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പട്ടികജാതിക്കാരുടെ വികസനത്തിനു വേണ്ടി പോരാടുകയാണു ലക്ഷ്യം: രമ്യ ഹരിദാസ്

കോഴിക്കോട്: ആലത്തൂരിലെ പട്ടികജാതിക്കാരുടെയും വനിതകളുടെയും പ്രതിനിധിയായി പാര്‍ലമെന്‍റില്‍ ശബ്ദമുയ
പട്ടികജാതിക്കാരുടെ വികസനത്തിനു വേണ്ടി പോരാടുകയാണു ലക്ഷ്യം: രമ്യ ഹരിദാസ്
കോഴിക്കോട്: ആലത്തൂരിലെ പട്ടികജാതിക്കാരുടെയും വനിതകളുടെയും പ്രതിനിധിയായി പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തുമെന്ന് രമ്യ ഹരിദാസ് എംപി. കാലിക്കട്ട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു രമ്യ.

കക്ഷി രാഷ്‌ട്രീയത്തിനതീതമായ പിന്തുണയാണ് ആലത്തൂരിലെ ജനങ്ങള്‍ തന്നത്. പട്ടികജാതിക്കാര്‍ കൂടുതലായുള്ള മണ്ഡലമാണ് തന്‍റേത്. ചെറുപ്പത്തില്‍ താന്‍ നേരിട്ട അനുഭവങ്ങളാണ് കോളനിക്കാര്‍ ഇന്ന് നേരിടുന്നത്. അവരുടെ വികസനത്തിന് വേണ്ടി പോരാടുകയാണ് തന്‍റെ ലക്ഷ്യമെന്ന് രമ്യ പറഞ്ഞു. ആലത്തൂര്‍‌കാരുടെ നന്മയാണ് തന്നെ വിജയത്തിലേക്ക് നയിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോള്‍ തന്‍റെ വാഹനം കടന്നു പോകുന്ന വഴികളിലെ ഓരോ വീടിന്‍റെ മുറ്റത്തും സ്ത്രീകള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ആലത്തൂരിന് വേണ്ട വികസനത്തെ കുറിച്ച് കൃത്യമായി പഠിച്ച് മുന്നോട്ട് പോകും. പട്ടികജാതി പട്ടികവര്‍ഗക്കാരുടെ വികസനം, കാര്‍ഷികമേഖല വികസനം, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത മറ്റു വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും. ഏഴ് നിയോജകമണ്ഡലങ്ങളിലും ഒരു പോലെയാണ് പ്രവര്‍ത്തിച്ചത്.

പ്രചാരണത്തിന്‍റെ ഇടവേളകളില്‍ ചായകുടിക്കാന്‍ കയറിയ സാധാരണ ഹോട്ടലുകളില്‍ ഉണ്ടായിരുന്നവര്‍വരെ തനിക്ക് വേണ്ടി വോട്ട് ചോദിച്ച് ഇറങ്ങുകയായിരുന്നു. പ്രചാരണവാഹനം കടന്നുപോയ വഴിയില്‍ തനിക്ക് കഴിക്കാന്‍ വാഴഇലയില്‍ ചക്കപുഴുക്കുമായി ഒരു അമ്മ എത്തിയ സംഭവം മറക്കാനാവാത്ത അനുഭവമാണ്. തന്‍റെ ജീവിതത്തിലെ വഴിത്തിരിവുകള്‍ എല്ലാം അപ്രതീക്ഷിതമായി വന്നു ചേര്‍ന്നതാണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായതും ലോക്‌സഭ സ്ഥാനാര്‍ഥിയായി മത്സരിച്ചതും അപ്രതീക്ഷിതമായാണ്. രണ്ടു തവണയും പാര്‍ട്ടി വലിയ അംഗീകാരമാണ് തന്നത്. രാഹുല്‍ ഗാന്ധി ദീര്‍ഘവീക്ഷണമുള്ള നേതാവാണ്. മതേതരത്വത്തിന്‍റെ കാവലാളായി രാഹുല്‍ കോണ്‍ഗ്രസില്‍ തുടരുമെന്നും രമ്യ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ആവശ്യപ്രകാരം പാട്ടു പാടിയാണ് രമ്യ മടങ്ങിയത്.