+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലസ് വണ്‍ കമ്യൂണിറ്റി ക്വോട്ട: 27 സ്‌കൂളുകള്‍ക്ക് അനുമതിയായില്ല

കൊച്ചി: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്കു കമ്യൂണിറ്റി ക്വാട്ടയിലുള്ള പ്രവേശനത്തിന് അനുമതി കാത്ത് സംസ്ഥാനത്ത് 27 സ
പ്ലസ് വണ്‍ കമ്യൂണിറ്റി ക്വോട്ട:  27 സ്‌കൂളുകള്‍ക്ക് അനുമതിയായില്ല
കൊച്ചി: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്കു കമ്യൂണിറ്റി ക്വാട്ടയിലുള്ള പ്രവേശനത്തിന് അനുമതി കാത്ത് സംസ്ഥാനത്ത് 27 സ്‌കൂളുകള്‍. ക്രൈസ്തവ സഭകളുടെയുള്‍പ്പെടെ ന്യൂനപക്ഷ മാനേജ്മെന്‍റുകള്‍ക്കു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലാണ് കമ്യൂണിറ്റി ക്വോട്ടയിലുള്ള പ്രവേശനം തടസപ്പെട്ടിട്ടുള്ളത്.

മൈനോരിറ്റി സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താലാണ് ഈ സ്‌കൂളുകള്‍ക്ക് കമ്യൂണിറ്റി ക്വോട്ടയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുള്ളത്.

സമാന സാഹചര്യത്തിലുള്ള ഒരു വിഭാഗം സ്‌കൂളുകള്‍ക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നു. അതതു മാനേജ്മെന്‍റുകള്‍ക്കു കീഴിലുള്ള ഹൈസ്‌കൂളിന്‍റെ മൈനോരിറ്റി സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് ഇക്കുറി പ്രവേശനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത്.

കേന്ദ്ര ന്യൂനപക്ഷ കമ്മീഷനില്‍ അപേക്ഷ നല്‍കിയിട്ടും മൈനോരിറ്റി സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലാണ് കമ്യൂണിറ്റി ക്വോട്ട പ്രവേശന പ്രതിസന്ധി തുടരുന്നത്. ഇന്നെങ്കിലും ഇവര്‍ക്ക് അനുമതി ലഭിച്ചില്ലെങ്കില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയാകും.