+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട് ലോക്സഭാ മണ്ഡലം

മൂന്നു കൂട്ടരും വളർന്നുകഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്നു നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ മൂന്നു
വയനാട് ലോക്സഭാ മണ്ഡലം
മൂന്നു കൂട്ടരും വളർന്നു

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്നു നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ മൂന്നു മുന്നണികൾക്കും വോട്ട് വർധിച്ചു. വ്യത്യാസം പഴയതുപോലെ തുടർന്നു.

2014ൽ കോൺഗ്രസിന്‍റെ ഷാനവാസ് 3,77,035 വോട്ട് നേടിയപ്പോൾ 2016ൽ യുഡിഎഫിലെ ഏഴു സ്ഥാനാർഥികളും കൂടി പിടിച്ചത് 4,73,434 വോട്ട്. സിപിഐയുടെ സത്യൻ മൊകേരിക്ക് 3,56,165 വോട്ട് ലഭിച്ചപ്പോൾ നിയമസഭയിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികൾ എല്ലാവരുംകൂടി പിടിച്ചത് 4,54,381 വോട്ട്.

നിയമസഭയിൽ ഇടതുലീഡ് 4-3

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിൽ നാലെണ്ണം ഇടതുപക്ഷ മുന്നണിയുടെ കൈയിലാണ്. മൂന്നെണ്ണം യുഡിഎഫിന്‍റെ കൈയിലും.
(മണ്ഡലങ്ങളും എംഎൽഎമാരും)

LDF

മാനന്തവാടി: ഒ.ആർ. കേളു (സിപിഎം)

കൽപ്പറ്റ: സി.കെ. ശശീന്ദ്രൻ (സിപിഎം)

തിരുവന്പാടി: ജോർജ് എം. തോമസ് ( സിപിഎം)

നിലന്പൂർ: പി.വി. അൻവർ (സിപിഎം)

UDF

സുൽത്താൻ ബത്തേരി : ഐ.സി. ബാലകൃഷ്ണൻ (കോൺഗ്രസ്)

വണ്ടൂർ: എ.പി. അനിൽ കുമാർ (കോൺഗ്രസ്)

ഏറനാട്: പി.കെ. ബഷീർ (മുസ്‌ലിം ലീഗ്)

ഗ്രാമപഞ്ചായത്ത് 50
എൽഡിഎഫ് 29
യുഡിഎഫ് 21

4-1 ന് ഇടത് മുന്നിൽ / നഗരസഭകൾ

വയനാട് ലോക്സഭാ മണ്ഡലത്തിലെ അഞ്ച് നഗരസഭകളിൽ നാലും ഭരിക്കുന്നത് എൽഡിഎഫ്. യുഡിഎഫിന്‍റെ കൈയിൽ ഒന്നു മാത്രം. കല്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, മുക്കം എന്നിവയാണ് ഇടതുഭരണത്തിലുള്ള നഗരസഭകൾ. നിലന്പൂർ യുഡിഎഫ് ഭരണത്തിലാണ്.




ഷാനവാസിന് 20,870 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു. 2016ൽ യുഡിഎഫിന്‍റെ ഭൂരിപക്ഷം 19,053.
ബിജെപി 2014ൽ 80,752 വോട്ട് നേടിയതു 2016ൽ 93,652 
ആയി വർധിപ്പിച്ചു.

വോട്ട് നിലയിലെ മാറ്റം

മുന്നണി 2014 2016
യുഡിഎഫ് 3,77,035 4,73,434
എൽഡിഎഫ് 3,56,165 4,54,381
ബിജെപി 80,752 93,652 

വയനാട് @ 2019

ആകെ വോട്ടർമാർ 13,06,141
പുരുഷന്മാർ 6,44,409
സ്ത്രീകൾ 6,61,732

അസംബ്ലി മണ്ഡലങ്ങൾ

വയനാട് ജില്ല: മാനന്തവാടി, സുൽത്തൻ ബത്തേരി, കൽപറ്റ
കോഴിക്കോട് ജില്ല: തിരുവന്പാടി
മലപ്പുറം ജില്ല: ഏറനാട്, വണ്ടൂർ, നിലന്പൂർ