+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങിയയാൾ വീണു മരിച്ചു

മാന്നാനം: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ കിണറ്റിൽ വീണു മരിച്ചു. മാന്നാനം കുട്ടിപ്പടി പാക്കുപറന്പിൽ പി.കെ. സുരേന്ദ്രൻ (ക
പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങിയയാൾ വീണു മരിച്ചു
മാന്നാനം: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ കിണറ്റിൽ വീണു മരിച്ചു. മാന്നാനം കുട്ടിപ്പടി പാക്കുപറന്പിൽ പി.കെ. സുരേന്ദ്രൻ (കൊച്ചു കുഞ്ഞ് -65) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നാണു സംഭവം. കുട്ടിപ്പടി കൊട്ടാരം അന്പലത്തിനടുത്തുള്ള ടി.ജി. രാമകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള കിണറ്റിലാണു പൂച്ച വീണത്. ഇതിനെ രക്ഷപ്പെടുത്താനായി സുരേന്ദ്രൻ കിണറ്റിൽ ഇറങ്ങുകയായിരുന്നു. ഇതിനിടയിൽ കാൽവഴുതി കിണറ്റിലേക്കു വീണ സുരേന്ദ്രനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നു കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കിണറിന് ഏകദേശം 40 അടി ആഴമുണ്ടായിരുന്നു. കിണറ്റിൽ 10 അടി വെള്ളവുമുണ്ടായിരുന്നുവെന്നു ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഭാര്യ: പരേതയായ ശോഭന. മക്കൾ - ആഷ (മുംബൈ), പരേതനായ അഭിലാഷ്. മരുമകൾ: ബാബേഷ്.