+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാന്പാറ്റിലെ മൃതദേഹം രാജ്കുമാറിന്‍റേതെന്നു സ്ഥിരീകരണം

മറയൂർ: മറയൂർ പാന്പാറ്റിൽ വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാർ ദേവികുളം സ്വദേശി പൊന്നയ്യയുടെയും സുബ്ബലക്ഷ്മിയുടെയും മകൻ രാജ്കുമാറി(45)ന്‍
പാന്പാറ്റിലെ മൃതദേഹം രാജ്കുമാറിന്‍റേതെന്നു സ്ഥിരീകരണം
മറയൂർ: മറയൂർ പാന്പാറ്റിൽ വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാർ ദേവികുളം സ്വദേശി പൊന്നയ്യയുടെയും സുബ്ബലക്ഷ്മിയുടെയും മകൻ രാജ്കുമാറി(45)ന്‍റേതാണെന്നു തിരിച്ചറിഞ്ഞു. തിരുവനന്തപുരം ഐഎസ്ആർഒയിലെ ഫയർ വിംഗിലെ ഉദ്യോഗസ്ഥനാണ് രാജ്കുമാർ. വലതുകൈയിൽ കെട്ടിയ ചരടാണ് തിരിച്ചറിയുന്നതിന് അച്ഛൻ പൊന്നയ്യയ്ക്കു സഹായമായത്.

സഹപ്രവർത്തകരായ അഞ്ചു സുഹൃത്തുക്കളുമായി മറയൂർ പഞ്ചായത്ത് അതിർത്തിയിലെ പാന്പാറ്റിൽ കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രപരിസരത്തു കുളിക്കാനിറങ്ങിയതായിരുന്നു.
കാൽവഴുതിവീണ രാജ് കുമാറിനെ സുഹൃത്തുകൾക്കു രക്ഷിക്കാൻ കഴിഞ്ഞില്ല. അഗാധമായ കൊക്കയിലേക്കു വീണതിനാൽ രാജ്കുമാറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ, ബന്ധുക്കൾ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസംവരെ തെരച്ചിൽ നടത്തിയിരുന്നു.

വെള്ളിയാഴ്ച പാന്പാറ്റിൽ മീൻ പിടിക്കാനെത്തിയ ചുരുക്കുളം സ്വദേശിയാണ് ഇടക്കടവിനു താഴെ പാറയിടുക്കിൽ മൃതദേഹം കണ്ടെത്തിയത്. മറയൂർ പോലീസിന്‍റെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ചു കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു.

രാജ് കുമാറിന്‍റെ അച്ഛൻ പൊന്നയ്യനും സുഹൃത്തുക്കളും സഹപ്രവർത്തകരുമായ രവീന്ദ്രൻ, ബിജു, രഘുരാമൻ, സി.ടി. ജയൻ എന്നിവർ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് എസ്ഐ ജി. അജയകുമാർ പറഞ്ഞു.

ഭാര്യ: മുരുകേശ്വരി. മക്കൾ: ആദീശ്വരൻ, ആദിത്യൻ. സംസ്കാരം ഇന്നു നടക്കും.