പത്തനംതിട്ട: ശബരിമലയിൽ അയോധ്യാമാതൃകയിൽ പ്രക്ഷോഭം വേണമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന കേരളജനതയെക്കുറിച്ചുള്ള അജ്ഞതയിൽനിന്നും ഉടലെടുത്തതാണെന്ന് ആന്റോ ആന്റണി എംപി.
സഹസ്രാബ്ദങ്ങളായി സൗഹാർദ്ദത്തിലും സഹവർത്തിത്വത്തിലും ജീവിക്കുന്ന വിവിധ മതവിശ്വാസികളായ കേരളീയജനതയെ വർഗീയമായി വിഭജിച്ച് രാഷ്ട്രീയലാഭം കൊയ്യാമെന്ന യോഗിയുടെ ആഗ്രഹം ഇവിടെ വിലപ്പോവില്ല.
വർഗീയലഹളകളുടേയും, കൂട്ടക്കുരുതികളുടേയും അടിത്തറയിൽ കെട്ടി ഉയർത്തിയതാണ് യോഗിയുടേതും മോദിയുടേയും സർക്കാരുകളെന്നും ആന്റോ കുറ്റപ്പെടുത്തി.
സഹസ്രാബ്ദങ്ങളായി സൗഹാർദ്ദത്തിലും സഹവർത്തിത്വത്തിലും ജീവിക്കുന്ന വിവിധ മതവിശ്വാസികളായ കേരളീയജനതയെ വർഗീയമായി വിഭജിച്ച് രാഷ്ട്രീയലാഭം കൊയ്യാമെന്ന യോഗിയുടെ ആഗ്രഹം ഇവിടെ വിലപ്പോവില്ല.
വർഗീയലഹളകളുടേയും, കൂട്ടക്കുരുതികളുടേയും അടിത്തറയിൽ കെട്ടി ഉയർത്തിയതാണ് യോഗിയുടേതും മോദിയുടേയും സർക്കാരുകളെന്നും ആന്റോ കുറ്റപ്പെടുത്തി.