+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഷ്വറൻസ് സുരക്ഷാപദ്ധതി ഉദ്ഘാടനം രണ്ടിന്

കോട്ടയം: കേരള വ്യാപാരി വ്യവസായ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും വണ്‍വേ ഫിനാൻഷൽ സർവീസസിന്‍റെ കട്ടപ്പന ബ്രാഞ്ച് ഉദ്ഘാടനവും ആദ്യ
ഇൻഷ്വറൻസ് സുരക്ഷാപദ്ധതി ഉദ്ഘാടനം രണ്ടിന്
കോട്ടയം: കേരള വ്യാപാരി വ്യവസായ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും വണ്‍വേ ഫിനാൻഷൽ സർവീസസിന്‍റെ കട്ടപ്പന ബ്രാഞ്ച് ഉദ്ഘാടനവും ആദ്യ പോളിസി വിതരണവും രണ്ടിനു കട്ടപ്പന ടൗണ്‍ ഹാളിൽ മന്ത്രി എം.എം. മണി നിർവഹിക്കും.

ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന സമ്മേളനത്തിൽ കട്ടപ്പന നഗരസഭ ചെയർമാൻ മനോജ് അധ്യക്ഷതവഹിക്കും. ബജാജ് അലയൻസ് നാഷ്ണൽ സൗത്ത് സോണ്‍ ഹെഡ് കെ. ശ്രീനിവാസൻ ഇൻഷ്വറൻസ് പദ്ധതി പരിചയപ്പെടുത്തും. വണ്‍വേ ഫിനാൻഷൽ സർവീസസ് എംഡി ജെ. ചന്ദ്രകാന്ത്, അജിത്ത് എസ്. നായർ, സജീന്ദ്രൻ, ജോസ് മുരിക്കാശേരി, വി.ഇ. സജി, എം.കെ. തോമസ്, ഹസൻ, ആശാ സജീവ് എന്നിവർ പ്രസംഗിക്കും.

കേരള വ്യാപാരി വ്യവസായ സുരക്ഷ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്കു നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് വണ്‍വേ ഫിനാൻഷൽ സർവീസസ് എംഡി ജെ. ചന്ദ്രകാന്ത് പറഞ്ഞു. ഹർത്താലുകൾ, ലഹളകൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ പൂർണമായും നികത്തിക്കൊടുക്കും. പ്രകൃതി ദുരന്തങ്ങളിൽ നഷ്ടം നേരിട്ടവർക്കു സംരക്ഷണം. സ്ഥാപനങ്ങളിലെ സ്റ്റോക്കിനും ഇൻഷ്വറൻസ്. ഇടിമിന്നലിൽ നാശം നേരിടുന്നവയ്ക്കും നഷ്ടം നികത്തും. മോഷണം, മോഷണശ്രമം എന്നിവ മൂലമുണ്ടാകുന്ന നഷ്ടവും നികത്തും. വ്യക്തികൾക്ക് 10 ലക്ഷത്തിന്‍റെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. മൂല്യം കണക്കാക്കുന്നതനുസരിച്ചു പോളിസി പ്രീമിയത്തിൽ വ്യത്യാസം വരുമെന്നും എംഡി പറഞ്ഞു.